<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:georss="http://www.georss.org/georss" xmlns:geo="http://www.w3.org/2003/01/geo/wgs84_pos#" xmlns:media="http://search.yahoo.com/mrss/"
	>

<channel>
	<title>സമസ്‌തം</title>
	<atom:link href="http://samastham.wordpress.com/feed/" rel="self" type="application/rss+xml" />
	<link>http://samastham.wordpress.com</link>
	<description>ഓര്‍മകള്‍ക്കും നാളെകള്‍ക്കും നടുവില്‍...</description>
	<lastBuildDate>Tue, 12 May 2009 16:47:03 +0000</lastBuildDate>
	<generator>http://wordpress.com/</generator>
	<language>ml</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<cloud domain='samastham.wordpress.com' port='80' path='/?rsscloud=notify' registerProcedure='' protocol='http-post' />
<image>
		<url>http://www.gravatar.com/blavatar/1176e1b8c7e72391b0a38de3ef0e18f2?s=96&#038;d=http://s.wordpress.com/i/buttonw-com.png</url>
		<title>സമസ്‌തം</title>
		<link>http://samastham.wordpress.com</link>
	</image>
			<item>
		<title>പ്രിയപ്പെട്ട കൂട്ടുകാരേ</title>
		<link>http://samastham.wordpress.com/2009/04/11/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%87/</link>
		<comments>http://samastham.wordpress.com/2009/04/11/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%87/#comments</comments>
		<pubDate>Sat, 11 Apr 2009 03:33:32 +0000</pubDate>
		<dc:creator>തനേഷ്‌ തമ്പി</dc:creator>
				<category><![CDATA[വ്യക്തി]]></category>

		<guid isPermaLink="false">http://samastham.wordpress.com/2009/04/11/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%87/</guid>
		<description><![CDATA[ഞാന്‍ വീണ്ടും ബ്ലോഗറിലേക്ക് മടങ്ങുന്നു. പുതിയ വിലാസം
 
www.samasthamonline.blogspot.com
       <img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=101&subd=samastham&ref=&feed=1" />]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p><span style="font-size:small;font-family:Times New Roman;">ഞാന്‍ വീണ്ടും ബ്ലോഗറിലേക്ക് മടങ്ങുന്നു. പുതിയ വിലാസം</span></p>
<p> </p>
<p><span style="font-size:small;font-family:Times New Roman;"><a href="http://www.sakalam.blogspot.com">www.samasthamonline.blogspot.com</a></span></p>
  <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/samastham.wordpress.com/101/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/samastham.wordpress.com/101/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/samastham.wordpress.com/101/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/samastham.wordpress.com/101/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/samastham.wordpress.com/101/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/samastham.wordpress.com/101/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/samastham.wordpress.com/101/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/samastham.wordpress.com/101/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/samastham.wordpress.com/101/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/samastham.wordpress.com/101/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=101&subd=samastham&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://samastham.wordpress.com/2009/04/11/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%87/feed/</wfw:commentRss>
		<slash:comments>0</slash:comments>
	
		<media:content url="http://1.gravatar.com/avatar/3e48047146e4ab63d70194fef3d87fe9?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>ബ്ലോഗുകളില്‍ കമന്റിടാന്‍ ഇനി സി പി ഐ എം പടയും</title>
		<link>http://samastham.wordpress.com/2008/08/21/cpim/</link>
		<comments>http://samastham.wordpress.com/2008/08/21/cpim/#comments</comments>
		<pubDate>Thu, 21 Aug 2008 09:55:46 +0000</pubDate>
		<dc:creator>തനേഷ്‌ തമ്പി</dc:creator>
				<category><![CDATA[രാഷ്ട്രീയം]]></category>
		<category><![CDATA[വാര്‍ത്ത]]></category>

		<guid isPermaLink="false">http://samastham.wordpress.com/?p=98</guid>
		<description><![CDATA[അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള സ്വതന്ത്രമാധ്യമമെന്ന നിലയില്‍ വിവരസാങ്കേതിക  വിനിമയരംഗത്ത്‌ വിസ്‌ഫോടനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്ലോഗുകള്‍ കേരളത്തിലെ സി പി  ഐ എമ്മിനെയും വിഷമിപ്പിക്കുന്നു. ബ്ലോഗ്‌ ലോകത്ത്‌ നല്ല രീതിയില്‍ ഇടപെടണമെന്നും  ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നുമാണ്‌ സി പി ഐ എം തീരുമാനം. ഇടതുപക്ഷ ജനാധിപത്യ  മുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദേശങ്ങളും എന്ന  പേരിലുള്ള ഈ രേഖയിലെ എട്ടാം പേജില്‍ എന്തുകൊണ്ട്‌ നേട്ടങ്ങള്‍  ജനങ്ങളിലെത്തുന്നില്ല? എന്ന ഉപതലക്കെട്ടോടെയുള്ള ഭാഗത്ത്‌ പാരാഗ്രാഫ്‌ നമ്പര്‍ 4.3 [...]<img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=98&subd=samastham&ref=&feed=1" />]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p>അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള സ്വതന്ത്രമാധ്യമമെന്ന നിലയില്‍ വിവരസാങ്കേതിക  വിനിമയരംഗത്ത്‌ വിസ്‌ഫോടനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്ലോഗുകള്‍ കേരളത്തിലെ സി പി  ഐ എമ്മിനെയും വിഷമിപ്പിക്കുന്നു. ബ്ലോഗ്‌ ലോകത്ത്‌ നല്ല രീതിയില്‍ ഇടപെടണമെന്നും  ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നുമാണ്‌ സി പി ഐ എം തീരുമാനം. ഇടതുപക്ഷ ജനാധിപത്യ  മുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദേശങ്ങളും എന്ന  പേരിലുള്ള ഈ രേഖയിലെ എട്ടാം പേജില്‍ എന്തുകൊണ്ട്‌ നേട്ടങ്ങള്‍  ജനങ്ങളിലെത്തുന്നില്ല? എന്ന ഉപതലക്കെട്ടോടെയുള്ള ഭാഗത്ത്‌ പാരാഗ്രാഫ്‌ നമ്പര്‍ 4.3  ലാണ്‌ ഈ പരാമര്‍ശങ്ങള്‍ ഉള്ളത്‌.<br />
ബ്ലോഗ്‌ ലോകത്തിന്റെ അറിവിലേക്കും  ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമായി അത്‌ ചുവടെ  ചേര്‍ക്കുന്നു:</p>
<p><strong>4.3 മൂന്നാമതായി സര്‍ക്കാരിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍  വേണ്ടത്ര ഫലപ്രദമല്ല. കാബിനറ്റ്‌ വാര്‍ത്തകള്‍ തുടര്‍ച്ചയായി ചോരുന്നു. ഫയലുകളുടെ  വിവരങ്ങള്‍ ചോര്‍ത്തി പത്രങ്‌ഹള്‍ക്കു നില്‍കുന്നു തുടങ്ങിയവ സാധാരണ ശൈലിയായി  മാറിക്കൊണ്ടിരിക്കുകയാണ്‌. ഇങ്ങനെ ചെയ്‌ത്‌ മാധ്യമങ്ങളെ പാട്ടിലാക്കാമെന്ന തെറ്റായ  ധാരണയാണ്‌ ചിലര്‍ക്കുള്ളത്‌. പാര്‍ട്ടിയേയും ഇഷ്ടമില്ലാത്തവരെയും  അവമതിപ്പെടുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മാധ്യമസിണ്ടിക്കേറ്റ്‌  ദുര്‍ബലപ്പെട്ടുവെങ്കിലും ചില വിഭാഗങ്ങള്‍ ഇന്നും സജീവമാണ്‌. നമ്മള്‍ പൂര്‍ണ്ണമായും  അവഗണിച്ചിരിക്കുന്ന മേഖലയാണ്‌ ഇന്റര്‍നെറ്റ്‌ വഴി നടക്കുന്ന പ്രചാരണം. ഇവിടെയും  സംഘടിതമായ ഇടപെടലുകള്‍ വേണം. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും  വേണം. </strong></p>
<p>ബ്ലോഗ്‌ ലോക നിവാസികളുടെ ശ്രദ്ധയും അഭിപ്രായങ്ങളും  പ്രതീക്ഷിക്കുന്നു.</p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/samastham.wordpress.com/98/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/samastham.wordpress.com/98/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/samastham.wordpress.com/98/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/samastham.wordpress.com/98/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/samastham.wordpress.com/98/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/samastham.wordpress.com/98/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/samastham.wordpress.com/98/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/samastham.wordpress.com/98/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/samastham.wordpress.com/98/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/samastham.wordpress.com/98/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/samastham.wordpress.com/98/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/samastham.wordpress.com/98/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=98&subd=samastham&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://samastham.wordpress.com/2008/08/21/cpim/feed/</wfw:commentRss>
		<slash:comments>39</slash:comments>
	
		<media:content url="http://1.gravatar.com/avatar/3e48047146e4ab63d70194fef3d87fe9?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>നെറികെട്ട വാര്‍ത്തയിലൂടെ ഒളിമങ്ങിയ ചന്ദ്രിക</title>
		<link>http://samastham.wordpress.com/2008/07/26/chandrika/</link>
		<comments>http://samastham.wordpress.com/2008/07/26/chandrika/#comments</comments>
		<pubDate>Sat, 26 Jul 2008 12:07:25 +0000</pubDate>
		<dc:creator>തനേഷ്‌ തമ്പി</dc:creator>
				<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മീഡിയ]]></category>
		<category><![CDATA[വാര്‍ത്ത]]></category>
		<category><![CDATA[സമൂഹം]]></category>

		<guid isPermaLink="false">http://samastham.wordpress.com/?p=94</guid>
		<description><![CDATA[മാധ്യമങ്ങള്‍-അത്‌ ഏതു മുതലാളിയുടെ ആയാലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആയാലും  മതസംഘടനയുടെ ആയാലും വാര്‍ത്തകളില്‍ പുലര്‍ത്തിപ്പോരുന്ന ഒരു മിനിമം നിലവാരമുണ്ട്‌.  അത്‌ നമ്മുടെ സംസ്‌കാരത്തിന്റെയും ഇന്നലെകളുടെ മഹത്തായ നവോത്ഥാനപരിണാമങ്ങളുടെയും  ഫലമായി സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ്‌.
ഈ മുന്‍വിധികളെയെല്ലാം  അട്ടിമറിക്കുന്ന, നാം ജീവിക്കുന്നത്‌ വര്‍ഗ്ഗീയ ഭ്രാന്തന്‍മാരുടെ ഇടയിലാണോ എന്നു  സംശയം ജനിപ്പിക്കുന്ന അത്യന്തം ലജ്ജാകരമായ ഒരു വാര്‍ത്ത മുസ്ലീം ലീഗിന്റെ  മുഖപത്രമായ ചന്ദ്രിക ദിനപത്രത്തില്‍ (26.07.2008)ല്‍ വായിച്ചത്‌ ഞെട്ടലോടെയാണ്‌.  സമീപകാലത്തൊന്നും സമൂഹത്തിലേക്ക്‌ വിഷം [...]<img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=94&subd=samastham&ref=&feed=1" />]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p>മാധ്യമങ്ങള്‍-അത്‌ ഏതു മുതലാളിയുടെ ആയാലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആയാലും  മതസംഘടനയുടെ ആയാലും വാര്‍ത്തകളില്‍ പുലര്‍ത്തിപ്പോരുന്ന ഒരു മിനിമം നിലവാരമുണ്ട്‌.  അത്‌ നമ്മുടെ സംസ്‌കാരത്തിന്റെയും ഇന്നലെകളുടെ മഹത്തായ നവോത്ഥാനപരിണാമങ്ങളുടെയും  ഫലമായി സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ്‌.</p>
<p>ഈ മുന്‍വിധികളെയെല്ലാം  അട്ടിമറിക്കുന്ന, നാം ജീവിക്കുന്നത്‌ വര്‍ഗ്ഗീയ ഭ്രാന്തന്‍മാരുടെ ഇടയിലാണോ എന്നു  സംശയം ജനിപ്പിക്കുന്ന അത്യന്തം ലജ്ജാകരമായ ഒരു വാര്‍ത്ത മുസ്ലീം ലീഗിന്റെ  മുഖപത്രമായ ചന്ദ്രിക ദിനപത്രത്തില്‍ (26.07.2008)ല്‍ വായിച്ചത്‌ ഞെട്ടലോടെയാണ്‌.  സമീപകാലത്തൊന്നും സമൂഹത്തിലേക്ക്‌ വിഷം വമിപ്പിക്കുന്ന ഇത്ര നെറികെട്ട,  സംസ്‌കാരശൂന്യമായ, ഒരു വാര്‍ത്ത വായിച്ചിട്ടില്ല.<span id="more-94"></span></p>
<p>മതത്തില്‍ വിശ്വസിക്കാനുള്ളതിനു  തുല്യമായ അവകാശം വിശ്വസിക്കാതിരിക്കാനും ഓരോ ഭാരതീയ പൗരനും നമ്മുടെ ഭരണഘടന ഉറപ്പു  നല്‍കുന്നുണ്ട്‌. സഹനത്തിന്റെയും ആത്മീയമായ നിറവിന്റെയും ചൈതന്യമുണ്ടെന്നു  പറയപ്പെടുന്ന മതവിശ്വാസികളുടെ അസഹിഷ്‌ണതയുടെ നാണം കെട്ട ഉദാരഹരണമാണ്‌ ഇത്‌.  വിശ്വസിക്കാത്തവര്‍ ഭീകരന്‍മാരാണെന്ന്‌ ഏകപക്ഷീയമായി വിധിയെഴുതുന്ന ആ വാര്‍ത്ത  എടുത്തെഴുതാന്‍ കൈ അറയ്‌ക്കുന്നതുകൊണ്ട്‌ അതിന്റെ ചിത്രം ചുവടെ കൊടുക്കുന്നു.</p>
<p><a href="http://samastham.files.wordpress.com/2008/07/untitled-1.gif"><img class="alignleft size-medium wp-image-95" src="http://samastham.files.wordpress.com/2008/07/untitled-1.gif?w=332&#038;h=247" alt="" width="332" height="247" /></a></p>
<p>ഇത്‌ എഴുതിയ ലേഖകന്‍ ചോറു തന്നെയാണോ തിന്നുന്നത്‌ എന്ന്‌ ചോദിക്കുന്നതില്‍  ക്ഷമിക്കണം. വിവേകാനന്ദന്‍ ഒരിക്കല്‍ ഭ്രാന്താലയമെന്ന്‌ വിളിച്ച കേരളത്തെ വീണ്ടും  മതസാമുദായിക സംഘടനകളും വര്‍ഗീയ പാര്‍ട്ടികളും വീണ്ടും അതേ നിലയിലേക്ക്‌ കൊണ്ടു  പോകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഈ വാര്‍ത്ത. ഇതെഴുതിയ  റിപ്പോര്‍ട്ടറെയും വാര്‍ത്ത യാതൊരു ഉളുപ്പുമില്ലാതെ പ്രസിദ്ധീകരിച്ച സബ്‌  എഡിറ്ററെയും ന്യൂസ്‌ എഡിറ്ററെയും നല്ലൊരു മാനസികരോഗ വിദഗ്‌ധനെ കാണിക്കുന്നത്‌  ഉചിതമായിരിക്കുമെന്ന്‌ ചന്ദ്രിക മാനേജ്‌മെന്റിനോട്‌  അഭ്യര്‍ത്ഥിക്കുന്നു.<br />
മിശ്രവിവാഹിതരായതിനാലാണ്‌ നാടിനെ ഞെട്ടിച്ച പട്ടാമ്പി  കൂട്ടക്കൊലപാതകം ഉണ്ടായതെന്നാണല്ലോ ചന്ദ്രികയുടെ വാദം. നാട്ടില്‍ നടക്കുന്ന  കൊലപാതകങ്ങളും പീഢനങ്ങളുമെല്ലാം മിശ്രവിവാഹിതരും അവരുടെ മക്കളുമാണോ നടത്തുന്നത്‌  എന്നറിയേണ്ടതുകൊണ്ട്‌ ജൂലൈ മാസത്തെ പത്രത്താളുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി.</p>
<p>കുടകില്‍ കാസര്‍ക്കോടുകാരിയായ സഫിയ എന്ന ബാലികയെ അതിക്രൂരമായി  കൊലപ്പെടുത്തിയതിന്റെ വാര്‍ത്തയാണ്‌ ആദ്യം കണ്ണില്‍പ്പെട്ടത്‌. സഫിയയുടെ  മാതാപിതാക്കള്‍ ഇരുവരും ഒരേ സമുദായക്കാര്‍. കൊലപാതകി ഹംസയും മിശ്രവിവാഹിതനല്ല.  ഭാര്യയുടെ പേര്‌ മൈമൂന. സഫിയയെ ജീവനോടെ വെട്ടിമുറിക്കുകയായിരുന്നു എന്നാണ്‌ പ്രതി  മൊഴി നല്‍കിയിരിക്കുന്നത്‌. അത്‌ മതപരമായി വിവാഹം കഴിച്ചതിന്റെ കുഴപ്പം  കൊണ്ടാണെന്ന്‌ ചന്ദ്രികയ്‌ക്ക്‌ തോന്നാത്തത്‌ എന്തുകൊണ്ടായിരിക്കും?</p>
<p>ജൂലൈ ഏഴിലെ  പത്രത്തില്‍ മണ്ണംപേട്ടയില്‍ മരുമകനെ ഭാര്യപിതാവ്‌ വെട്ടിക്കൊന്ന വാര്‍ത്ത.  മരിച്ചത്‌ ജോണ്‍സണ്‍, കൊന്നത്‌ കൂവക്കാട്‌ ജോസ്‌. മതപരമായ തികച്ചും അറേഞ്ച്‌ഡ്‌ ആയ  വിവാഹം. എല്ലാവരും ഒരേമതക്കാര്‍. ചന്ദ്രികയുടെ വക്രബുദ്ധിയില്‍ ഇതേക്കുറിച്ച്‌  ഒന്നും തോന്നിയില്ലേ?</p>
<p>വടകരയില്‍ രണ്ടുകുട്ടികളുടെ അമമയായ യുവതി ദീപയും അയല്‍വാസി  രേേമശനും വീടിനകത്ത്‌ ആത്മഹത്യ ചെയ്‌തനിലയില്‍ കണ്ടെത്തി. ജൂലൈ 17ലെ പത്രങ്ങളിലാണ്‌  ഈ വാര്‍ത്തയുള്ളത്‌. ദീപയും ഭര്‍ത്താവും അയല്‍ക്കാരനുമൊക്കെ ഒരു മതക്കാര്‍. എന്തേ  സദാചാര പോലീസുകാര്‍ക്ക്‌ പറയാനുള്ളത്‌?</p>
<p>പൂവരണി സ്വദേശിയായ 14 വയസുകാരി രാജി  എയിഡ്‌സ്‌ ബാധിച്ചു മരിച്ചു. സ്വജാതിക്കാരിയും മാതൃസഹോദരിയായ സ്‌ത്രീയാണ്‌ ഈ  കുരുന്നു പെണ്‍കുട്ടിയെ പെണ്‍വാണിഭക്കാര്‍ക്ക്‌ വിറ്റത്‌. ഈ കേസില്‍ പിടിയിലായ ആരും  &#8211; പേരൂര്‍ക്കട അച്ചായനോ, രാജിയുടെ ബന്ധുവോ, ജോമിയോ, ജ്യോതിഷോ, രാഖിയോ ആരും  മിശ്രവിവാഹിതരോ മിശ്രവിവാഹിതരുടെ മക്കളോ അല്ല. ആ നിലയ്‌ക്ക്‌ മതപരായ  വിവാഹങ്ങളിലാണ്‌ കുഴപ്പം എന്ന്‌ ചന്ദ്രിക എഴുതുമോ?</p>
<p>പിഞ്ചു ബാലികമാരെ ക്രൂരമായി  പീഢിപ്പിച്ച്‌ അത്‌ വീഡിയോയില്‍ പകര്‍ത്തി ആനന്ദിച്ച സന്തോഷ്‌ മാധവന്‍ ഒരേ  മതക്കാരായ മാതാപിതാക്കളുടെ മകനാണല്ലോ. ഈശ്വരവിശ്വാസത്തെത്തന്നെയാണല്ലോ ഇയാളും ചൂഷണം  ചെയ്‌തതത്‌. ഇത്തരം വിശ്വാസം തന്നെ അപകടമാണെന്ന്‌ എന്തുകൊണ്ട്‌ ചന്ദ്രികയ്‌ക്കു  തോന്നിയില്ല.</p>
<p>മട്ടന്നൂരില്‍ പത്താംക്ലാസില്‍ പഠിക്കുന്ന മകളെ പീഢിപ്പിക്കുകയും  മറ്റുള്ളവര്‍ക്കു കാഴ്‌ചവെക്കുകയും ചെയ്‌ത 36കാരന്‍ ഹാരിസ്‌ സ്വന്തം സമുദായത്തില്‍  നിന്നു തന്നെയാണല്ലോ വിവാഹം കഴിച്ചിരിക്കുന്നത്‌. അതും പുരോഹിതരുടെ  ആശീര്‍വാദത്തോടെ. എന്തു പറയാനുണ്ട്‌ ചന്ദ്രികയ്‌ക്ക്‌. സംശയമുണ്ടെങ്കില്‍ ജൂലൈ  ഒമ്പതിലെ പത്രത്താളുകള്‍ മറിച്ചു നോക്കണം.</p>
<p>അതേ ദിവസത്തെ പത്രത്തിലെ മറ്റൊരു  വാര്‍ത്തകൂടി. കോഴിക്കോട്‌ മരുതാമണ്‍പള്ളി കുന്നുവിള വീട്ടില്‍ ബാബുവിന്റെ ഭാര്യ  സീന ദുരൂഹസാഹചര്യത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പൊള്ളലേറ്റുമരിച്ചു. വിവാഹം  പ്രണയാനന്തരമല്ല. സ്വസമുദായം, മതം. അറേഞ്ച്‌ഡ്‌ വിവാഹങ്ങള്‍ നിരോധിക്കണമെന്ന്‌  ചന്ദ്രിക മുഖപ്രസംഗം എഴുതിക്കണ്ടില്ല്‌ല്ലോ.</p>
<p>അഭയക്കേസില്‍ ഒരു വൈദികനയെും  കന്യാസ്‌ത്രീയെയും നാര്‍ക്കോ പരിശോധനക്ക്‌ വിധേയരാക്കിയതിന്റെ സി ഡി ഹാരജാക്കാന്‍  ഹൈക്കോടതി ആവശ്യപ്പെട്ടെന്ന വാര്‍ത്ത ജൂലൈ 15ലെ പത്രത്തിലുണ്ട്‌. അന്നുതന്നെ  പൂന്തുറയില്‍ കുടുംബകലഹത്തെത്തുടര്‍ന്ന്‌ ഭര്‍ത്താവ്‌ മര്‍ദ്ദിച്ചതിന്റെ പേരില്‍  ആലുകാട്‌ വെട്ടരികത്ത്‌ വീട്ടില്‍ സതികുമാറിന്റെ ഭാര്യ റീന (29) തൂങ്ങി മരിച്ച  വാര്‍ത്തയും കാണാം.</p>
<p>ബുദ്ധിമാന്ദ്യം സംഭവിച്ച സ്വന്തം മകളെ പീഢിപ്പിച്ച കേസില്‍  മീനച്ചല്‍ പനവിള രാജുവിനെ കോടതി റി്‌മാന്റ്‌ ചെയ്‌ത വാര്‍ത്ത ജൂലൈ 18ലെ  പത്രത്തിലുണ്ട്‌. രാജു മതവിശ്വാസിയും സ്വന്തം മതത്തില്‍ നിന്ന്‌  പ്രണയത്തിലൂടെയല്ലാതെ വിവാഹം ചെയ്‌ത ഉത്തമനുമാണ്‌. ചന്ദ്രിക ഇതേക്കുറിച്ചൊന്നും  എഴുതിക്കണ്ടില്ലല്ലോ.</p>
<p>23ലെ പത്രത്തില്‍ സ്വത്ത്‌ തര്‍ക്കം മൂലം അച്ഛന്‍ കാല്‍  മകന്‍ തല്ലിയൊടിച്ച വാര്‍ത്ത കാണാം. അച്ഛന്‍ ഷെറഫുദ്ദീന്‍. മാതാവ്‌: ആബിദാ ബീവി,  മകന്‍: ഷിജു മോന്‍. ഇത്‌ മതത്തിന്റെ മഹത്വം കൊണ്ടായിരിക്കുമെന്ന ചന്ദ്രിക  വാഴ്‌ത്തുമായിരിക്കും.</p>
<p>ജൂലൈ 20ലെ പത്രം കൂടെ എടുത്തു വായിച്ചു നോക്കണം ലീഗിന്റെ  ചന്ദ്രിക. വാലില്ലാപ്പുഴ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജയിംസ്‌ അഗസ്റ്റിനെ ക്രൂരമായി  ചവുട്ടിക്കൊന്നിരിക്കുന്ന ലീഗിന്റെ യുവപോരാളികള്‍. അവരില്‍ മിശ്രവിവാഹിതരോ,  മിശ്രവിവാഹിതരുടെ മക്കളോ ഉണ്ടാവാനിടയില്ല. മരിച്ചു പോയത്‌ മതമില്ലാത്ത ജീവനുമല്ല.  ഉത്തമനായ വിശ്വാസി തന്നെ. ചന്ദ്രിക ഒരു വാക്കു പോലും എഴുതിയില്ലല്ലോ? ഒന്നു  പശ്ചാത്തപിക്കാന്‍ പോലും ശ്രമിച്ചില്ലല്ലോ. കഷ്ടം.</p>
<p>ഷൊര്‍ണൂരിലെ  കൂട്ടക്കൊലപാതകത്തിനു കാരണം മിശ്രവിവാഹം കഴിച്ചതാണെന്ന്‌ വാദിക്കാന്‍ നിന്നാല്‍  മേല്‍പ്പറഞ്ഞ കൊലപാതകങ്ങളും പീഢനങ്ങളുമെല്ലാം മതപരമായി ജീവിച്ചതുകൊണ്ടും മതവിശ്വാസം  അനുസരിച്ച്‌ വിവാഹം കഴിച്ചതുകൊണ്ടുമാണെന്ന്‌ പറയേണ്ടി വരും. അതുകൊണ്ട്‌ ഒറ്റപ്പെട്ട  സംഭവങ്ങള്‍ എടുത്തു പെരുപ്പിച്ച്‌ മതമില്ലാത്ത ജീവനായതിന്റെ ഫലമാണിതെല്ലാം എന്ന്‌  ആഘോഷിക്കാന്‍ നില്‍ക്കാതെ വല്ല സി പി എമ്മുകാരെ തെറിയെഴുതിയും മുനീറിനിട്ട്‌  ഒളിയുദ്ധം നടത്തിയും പാഠപുസ്‌തകം കത്തിച്ചും അധ്യാപകരുടെ ജീവന്‌ ഭീഷണി ഉയര്‍ത്തിയും  നടക്കുന്നതാണ്‌ ഉത്തമം.</p>
<p>സമൂഹമാകുമ്പോള്‍ പലതരത്തിലുള്ള ആളുകളുണ്ടാവും. നല്ലവരും  ചീത്തയുമായത്‌. കൊലപാതകികളും കുറ്റവാളികളുമായ മതമുള്ളവരില്‍ പിശാച്‌  കയറിയതാണെന്നൊക്കെ വിളിച്ചു പറഞ്ഞാല്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസമാകും.  കുറ്റകൃത്യങ്ങള്‍ മതമുള്ളതിന്റെയും ഇല്ലാത്തതിന്റെയും അടിസ്ഥാനത്തില്‍  വര്‍ഗ്ഗീകരിക്കാന്‍ നിന്നാല്‍ ചന്ദ്രിക തോറ്റുപോവുകയേ ഉള്ളൂ എന്നും കൂടെ  ഓര്‍മ്മിപ്പിക്കട്ടെ. <span style="font-family:AnjaliOldLipi;font-size:small;">ഈ കലങ്ങിയ കുളത്തില്‍ നിന്ന്‌ മീന്‍പിടിക്കാനുള്ള  ആണുംപെണ്ണും കെട്ട കളി ഇനിയെങ്കിലും നിര്‍ത്തിക്കൂടെ. </span></p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/samastham.wordpress.com/94/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/samastham.wordpress.com/94/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/samastham.wordpress.com/94/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/samastham.wordpress.com/94/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/samastham.wordpress.com/94/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/samastham.wordpress.com/94/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/samastham.wordpress.com/94/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/samastham.wordpress.com/94/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/samastham.wordpress.com/94/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/samastham.wordpress.com/94/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/samastham.wordpress.com/94/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/samastham.wordpress.com/94/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=94&subd=samastham&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://samastham.wordpress.com/2008/07/26/chandrika/feed/</wfw:commentRss>
		<slash:comments>13</slash:comments>
	
		<media:content url="http://1.gravatar.com/avatar/3e48047146e4ab63d70194fef3d87fe9?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>

		<media:content url="http://samastham.files.wordpress.com/2008/07/untitled-1.gif?w=300" medium="image" />
	</item>
		<item>
		<title>മനോരമയുടെ വാണം മേലോട്ടോ കീഴോട്ടോ</title>
		<link>http://samastham.wordpress.com/2008/07/25/vs-2/</link>
		<comments>http://samastham.wordpress.com/2008/07/25/vs-2/#comments</comments>
		<pubDate>Fri, 25 Jul 2008 07:08:01 +0000</pubDate>
		<dc:creator>തനേഷ്‌ തമ്പി</dc:creator>
				<category><![CDATA[രാഷ്ട്രീയം]]></category>
		<category><![CDATA[ലേഖനം]]></category>
		<category><![CDATA[വിമര്‍ശനം]]></category>
		<category><![CDATA[വിശകലനം]]></category>
		<category><![CDATA[വ്യക്തി]]></category>

		<guid isPermaLink="false">http://samastham.wordpress.com/?p=92</guid>
		<description><![CDATA[കുമ്പസാരക്കൂട്ടില്‍ നില്‍ക്കുമ്പോഴും ദൈവംതമ്പുരാനെ എങ്ങനെ പറ്റിക്കാം  എന്നു ചിന്തിക്കുന്ന പാപിയെപ്പോലെയാണ്‌ മലയാള മനോരമ. ജനങ്ങളെ കബളിപ്പിക്കാന്‍ എന്തു  വേഷവും കെട്ടും. `പാപം&#8217; ചെയ്യുന്നവരെ ശിക്ഷിക്കാനായി മനോരമ മുഖപ്രസംഗ പേജില്‍ ഒരു  മുഖപ്രസംഗ ദണ്‌ഡ്‌ കരുതിവെച്ചിട്ടുണ്ട്‌. പൊലീസിന്റെ ലാത്തി പോലെയാണത്‌.  എക്കാലത്തും ആഭ്യന്തരമന്ത്രിയുടെ പാര്‍ട്ടിക്കു ചതുര്‍ത്ഥിയായവരെ  തെരഞ്ഞുപിടിച്ചാണല്ലോ ആ ദണ്‌ഡുകൊണ്ട്‌ പൊലീസ്‌ തല്ലുന്നത്‌. ആളുമാറി  പോകാതിരിക്കാന്‍ മുഖം നോക്കി തന്നെ തല്ലും. മുഖപ്രസംഗ ദണ്‌ഡുകൊണ്ടുള്ള ഏറ്റവും  ഒടുവിലത്തെ തല്ല്‌ [...]<img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=92&subd=samastham&ref=&feed=1" />]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p><span style="font-family:AnjaliOldLipi;font-size:small;">കുമ്പസാരക്കൂട്ടില്‍ നില്‍ക്കുമ്പോഴും ദൈവംതമ്പുരാനെ എങ്ങനെ പറ്റിക്കാം  എന്നു ചിന്തിക്കുന്ന പാപിയെപ്പോലെയാണ്‌ മലയാള മനോരമ. ജനങ്ങളെ കബളിപ്പിക്കാന്‍ എന്തു  വേഷവും കെട്ടും. `പാപം&#8217; ചെയ്യുന്നവരെ ശിക്ഷിക്കാനായി മനോരമ മുഖപ്രസംഗ പേജില്‍ ഒരു  മുഖപ്രസംഗ ദണ്‌ഡ്‌ കരുതിവെച്ചിട്ടുണ്ട്‌. പൊലീസിന്റെ ലാത്തി പോലെയാണത്‌.  എക്കാലത്തും ആഭ്യന്തരമന്ത്രിയുടെ പാര്‍ട്ടിക്കു ചതുര്‍ത്ഥിയായവരെ  തെരഞ്ഞുപിടിച്ചാണല്ലോ ആ ദണ്‌ഡുകൊണ്ട്‌ പൊലീസ്‌ തല്ലുന്നത്‌. ആളുമാറി  പോകാതിരിക്കാന്‍ മുഖം നോക്കി തന്നെ തല്ലും. മുഖപ്രസംഗ ദണ്‌ഡുകൊണ്ടുള്ള ഏറ്റവും  ഒടുവിലത്തെ തല്ല്‌ (വി എസ്‌: ആ വാണം വേണ്ടിയിരുന്നോ?-2008 ജൂലൈ 14) മനോരമയ്‌ക്ക്‌  ഇഷ്‌ടമില്ലാത്ത മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ പിടലിക്കാണ്‌. </span><span id="more-92"></span><span style="font-family:AnjaliOldLipi;font-size:small;">ഉടുതുണിയില്ലാതെ പാടിയാടി നടന്ന സ്‌ത്രീ, മേല്‍മുണ്ടില്ലാതെ നടക്കുന്ന സ്‌ത്രീയെ  നോക്കി പുലഭ്യം വിളിക്കുന്നതിനെയാണ്‌ ഈ മുഖപ്രസംഗം അനുസ്‌മരിപ്പിക്കുന്നത്‌. ഓരോ  ദിവസവും വി എസ്‌ അച്യുതാനന്ദനെതിരെ ഒരു വാര്‍ത്തയെങ്കിലും ചമയ്‌ക്കണമെന്നത്‌ മനോരമ  പത്രാധിപര്‍ സ്വന്തം ലേഖകര്‍ക്ക്‌ കൊടുത്തിരിക്കുന്ന ക്വട്ടേഷനാണ്‌.</span></p>
<p><span style="font-family:AnjaliOldLipi;font-size:small;">അമേരിക്കന്‍  പ്രസിഡന്റ്‌ ബുഷിന്റെ അഭീഷ്‌ടത്തിനു തുള്ളാത്ത ഇന്ത്യയിലെ ഇടതുപക്ഷ നേതാക്കളെ  ഒന്നൊന്നായി വന്‍കിട മാധ്യമങ്ങള്‍ വേട്ടയാടുന്ന കാലമാണല്ലോ ഇത്‌. അണ്ണാറക്കണ്ണനും  തന്നാലായത്‌ എന്ന ചൊല്ലു പോലെ മലയാള മനോരമയും ബുഷിനു വേണ്ടി ആ ദൗത്യം  ഏറ്റെടുത്തിരിക്കുന്നു. കോടികളുടെ കൈമാറ്റത്തിലൂടെ ആണവകരാര്‍ നിലപാടില്‍ കരണം  മറിയാന്‍ ചില പാര്‍ട്ടികള്‍ കരുവാക്കിയത്‌ മുന്‍ രാഷ്‌ട്രപതി അബ്‌ദുള്‍  കലാമിനെയായിരുന്നല്ലോ. കലാം ബഹിരാകാശ ശാസ്‌ത്രത്തിലല്ലാതെ ആണവ ശാസ്‌ത്രത്തില്‍  വിദഗ്‌ധനല്ലെന്ന്‌ വി എസ്‌ സൂചിപ്പിച്ചതിനെ പിടിച്ചാണ്‌ മനോരമ മുഖപ്രസംഗത്തിലൂടെ  ആക്രമണം. </span></p>
<p><span style="font-family:AnjaliOldLipi;font-size:small;">വി എസ്‌ ഈ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഉപയോഗിച്ചത്‌ സാധാരണക്കാരുടെ  ഭാഷയാണ്‌: &#8220; മേലോട്ട്‌ വാണം വിടുന്ന ആള്‍ മാത്രമാണ്‌ കലാം&#8221; എന്നു മുഖ്യമന്ത്രി  വിശേഷിപ്പിച്ചതു മനോരമയ്‌ക്കു അസഭ്യം വിളിയായിട്ടാണ്‌ തോന്നിയത്‌. `വാണം&#8217; എന്ന  പ്രയോഗം മനോരമയുടെ നിഘണ്ടുവില്‍ അസഭ്യമാണത്രെ. റോക്കറ്റിന്‌ മലയാളികളുടെ മനസില്‍  പതിഞ്ഞ പേര്‌ വാണം എന്നാണെന്ന്‌ മനോരമ പത്രാധിപര്‍ക്കും അറിയാത്തതല്ല. മലയാള മനോരമ  എന്ന പേര്‌ വീണുകിട്ടിയത്‌ കേരളവര്‍മ്മ വലിയ കോയി തമ്പുരാന്റെ തിരുനാവില്‍  നിന്നായിരുന്നല്ലോ! അത്തരത്തില്‍ ഒരു പേര്‌ വാണത്തിന്‌ വി എസ്‌ അച്യുതാനന്ദന്‍  മനോരമ കോയിതമ്പുരാന്‍മാരില്‍ നിന്ന്‌ വാങ്ങി വച്ചിട്ട്‌ വിമര്‍ശിച്ചിരുന്നെങ്കില്‍  മനോരമ കോപിക്കില്ലായിരുന്നു. മിസൈലുകളെ നയിച്ചു കൊണ്ടു പോകുന്ന റോക്കറ്റുകളെ എന്തു  പേരിട്ടു വിളിക്കണമെന്ന്‌ മുഖ്യമന്ത്രി മനോരമ പത്രാധിപരോട്‌ ആദ്യം  ചോദിക്കണമായിരുന്നു! ചൈനക്കാര്‍ പണ്ടു കാര്‍ഡ്‌ബോര്‍ഡ്‌ നാളികളില്‍ വെടിമരുന്നു  നിറച്ചു വിട്ടിരുന്ന സാധനത്തിന്റെ പേര്‌ എന്തെന്ന്‌ മനോരമയോട്‌  ചോദിച്ചിരുന്നുവെങ്കില്‍ ജോര്‍ജ്ജ്‌ ബുഷ്‌, മുലായംസിംഗ്‌ യാദവിനെ അബ്‌ദുള്‍കലാമിനെ  കാണാന്‍ വിട്ടതുപോലെ ആരെയെങ്കിലും കലാമിന്റെ അടുത്തയച്ചു വി എസ്‌ അച്യുതാനന്ദനെ  മനോരമ സഹായിച്ചേനെ! എല്ലാവരും പരസ്‌പരം ഉപദേശിക്കുന്ന കാലമാണല്ലോ ഇത്‌. </span></p>
<p><span style="font-family:AnjaliOldLipi;font-size:small;">ബഹുമാനം  എന്നത്‌ അമേരിക്ക നല്‍കുന്ന പണം കൊണ്ടു വിലയ്‌ക്കു വാങ്ങാവുന്നതാണോ? കലാം ആയാലും  മറ്റാരായാലും ബഹുമാനം സ്വന്തം ചെയ്‌തികളില്‍ നിന്നാണ്‌ ആര്‍ജ്ജിക്കുന്നത്‌. ആ  ബഹുമാനത്തില്‍ വി എസ്‌ അച്യുതാനന്ദന്റെ വാക്കുകളില്‍ എന്തെങ്കിലും ഇടിവുണ്ടായതായി  സാമാന്യബുദ്ധിയുള്ള ആരും പറയില്ല. വി എസ്‌ സ്വന്തം ശൈലിയില്‍ നടത്തിയ ആ പരാമര്‍ശം  കുറിക്കുകൊണ്ടു എന്നതാണ്‌ മനോരമയുടെ ബേജാര്‍ കാണിക്കുന്നത്‌. </span></p>
<p><span style="font-family:AnjaliOldLipi;font-size:small;">ഇതൊരു വിവാദമാക്കി  ഊതിവീര്‍പ്പിക്കാന്‍ മനോരമ ഏതറ്റംവരെ പോകും എന്നതിനു തെളിവാണ്‌ മുഖപ്രസംഗത്തില്‍  &#8220;രാഷ്‌ട്രീയമായി അന്ധത ബാധിച്ചവര്‍ക്കു മാത്രമെ ഇന്ത്യയുടെ മിസൈല്‍ നായകനെ  വെടിക്കെട്ടുകാരനായി കാണാന്‍ കഴിയൂ&#8221; എന്ന നിന്ദാസ്‌തുതി. വി എസ്‌ അച്യുതാനന്ദന്‍  കലാമിനെ വെടിക്കെട്ടുകാരന്‍ എന്നു എവിടെയും പരാമര്‍ശിച്ചിട്ടില്ല. റോക്കറ്റ്‌  വിക്ഷേപിക്കുന്നയാള്‍ എന്ന വി എസിന്റെ പ്രയോഗത്തില്‍ മനോരമ വിഷം കലര്‍ത്തി  വെടിക്കെട്ടുകാരനെന്നാക്കി! മനോരമയുടെ സ്വഭാവശുദ്ധി ഇതില്‍ നിന്നുതന്നെ  തിരിച്ചറിയാം. യഥാര്‍ത്ഥത്തില്‍ കലാമിനെ വെടിക്കെട്ടുകാരനാക്കി നിന്ദിക്കുന്നത്‌  മനോരമയാണ്‌. മലയാളത്തിലോ മറ്റേതെങ്കിലും ഭാഷയിലോ ഉള്ള ഒരു മാധ്യമവും  അച്യുതാനന്ദന്റെ ഈ പരാമര്‍ശത്തില്‍ ഇത്തരം കഥകള്‍ ചമക്കാന്‍ മെനക്കെട്ടിട്ടില്ല  എന്നതും ഓര്‍ക്കണം. എന്താ, ആ മാധ്യമങ്ങള്‍ക്കൊന്നും ഇല്ലാത്ത കലാം പ്രേമം  മനോരമയ്‌ക്കുണ്ടാകാന്‍? </span></p>
<p><span style="font-family:AnjaliOldLipi;font-size:small;">&#8220;വി എസ്‌ അച്യുതാനന്ദന്‍ പണ്ട്‌  തയ്യല്‍ക്കാരനായിരുന്നപ്പോള്‍ കുപ്പായത്തിന്റെ പോക്കറ്റടിക്കാന്‍ പോലും  അറിയില്ലായിരുന്നുവെന്ന്‌&#8221; ബി ജെ പി നേതാവ്‌ സി കെ പത്മനാഭന്‍ പരിഹസിച്ചിരുന്നത്‌  മനോരമയ്‌ക്ക്‌ സഭ്യവും ഹൃദ്യവുമായതുകൊണ്ടാണോ മുഖപ്രസംഗത്തില്‍ അതേക്കുറിച്ച്‌  പരാമര്‍ശിക്കാതിരുന്നത്‌. അതോ അതുകേട്ട്‌ മനോരമ പത്രാധിപരുടെ മനസ്സ്‌  ആനന്ദതുന്ദിലമായോ? ചിലപ്പോള്‍ പത്മനാഭന്‍ പറഞ്ഞതു ശരിയുമായിരിക്കാം. അച്യുതാനന്ദന്‍  തന്നെ സമ്മതിച്ചുവെന്നും വരാം. പക്ഷെ അച്യുതാനന്ദന്റെയും പത്മനാഭന്റെയും  താരതമ്യങ്ങള്‍ തമ്മില്‍ മൗലികമായ ഒരു വ്യത്യാസമുണ്ട്‌. അച്യുതാനന്ദന്‍,  കലാമിനെക്കുറിച്ച്‌ പറഞ്ഞത്‌ ജനങ്ങളോട്‌ പറയാവുന്ന കാര്യമാണ്‌. പത്മനാഭന്‍  പറഞ്ഞതാകട്ടെ അച്യുതാനന്ദനെ മാത്രം കേള്‍പ്പിക്കാവുന്നതും. </span></p>
<p><span style="font-family:AnjaliOldLipi;font-size:small;">അധികാരസ്ഥാനങ്ങളില്‍  ഇരിക്കുന്നവര്‍ നടത്തുന്ന നിരുത്തരവാദിത്തപരമായ എത്രയെത്ര പരാമര്‍ശങ്ങള്‍ക്കു  നേരെയാണ്‌ മനോരമ കണ്ണടച്ചിട്ടുള്ളത്‌? കണ്ണടച്ചുകൊണ്ടിരിക്കുന്നത്‌. &#8220;കോടതികള്‍  അടച്ചുപൂട്ടി നിങ്ങളുടെ ഇഷ്‌ടം പോലെ പ്രവര്‍ത്തിച്ചുകൊള്ളുക&#8221; എന്ന്‌ സുപ്രീം കോടതി  ചീഫ്‌ ജസ്റ്റിസ്‌ തുറന്ന കോടതിയില്‍ പറഞ്ഞത്‌ അനുചിതമായി പോയി എന്ന്‌ ഇന്ത്യയിലെ  മാധ്യമ ലോകവും നിയമപണ്‌ഡിതരും ചൂണ്ടിക്കാണിച്ചപ്പോള്‍ മനോരമയെ അക്കൂട്ടത്തില്‍  കണ്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ &#8220;വി എസ്‌ അച്യുതാനന്ദന്‍ ഒരു  പുരാവസ്‌തു ആണെന്ന്‌&#8221; കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമതി അംഗം വീരപ്പമൊയ്‌ലി  അധിക്ഷേപിച്ചപ്പോള്‍ കോള്‍മയിര്‍ കൊണ്ട പത്രമാണ്‌ മനോരമ.</span></p>
<p><span style="font-family:AnjaliOldLipi;font-size:small;">&#8220;മുഖ്യമന്ത്രിയുടെ  പ്രസ്‌താവന കേരളത്തിനു മാത്രമല്ല നാഗരിക ലോകത്തിനു തന്നെ അപമാനമായിപ്പോയി&#8221;  എന്നാണ്‌ മനോരമ പരിതപിക്കുന്നത്‌. വി എസ്‌ അച്യുതാനന്ദനെ പോലുള്ളവരെ സദാചാര ബോധം  പഠിപ്പിക്കാന്‍ എന്താണാവോ മനോരമയുടെ യോഗ്യത?<br />
&#8220;സംഘര്‍ഷ സാഹചര്യങ്ങളില്‍ പോലും  വേദനിപ്പിക്കുന്നതോ പരിഹസിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ നേതാക്കളും  പൊതുപ്രവര്‍ത്തകരുമൊക്കെ ശ്രദ്ധിച്ചിരുന്ന ഒരു കാലത്തിന്റെ&#8221; നഷ്‌ടബോധം മനോരമയുടെ  മുഖപ്രസംഗത്തില്‍ തികട്ടിവരുന്നുണ്ട്‌. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും  സംഘര്‍ഷകാലം എന്നു വിശേഷിപ്പിക്കാവുന്നത്‌ ദേശീയ സ്വാതന്ത്ര്യ സമര  കാലഘട്ടമായിരുന്നു എന്നതില്‍ മനോരമക്കും തര്‍ക്കമുണ്ടാകില്ലല്ലോ.</span></p>
<p><span style="font-family:AnjaliOldLipi;font-size:small;"> സ്വാതന്ത്ര്യപ്രക്ഷോഭത്തെ മാത്രമല്ല, അതിന്റെ മുന്‍നിര ദേശീയ നേതാക്കള്‍ക്കും,  സാമ്രാജ്യത്വത്തിനും രാജവാഴ്‌ചക്കും എതിരെ തൂലിക പടവാളാക്കിയ പത്രാധിപന്‍മാര്‍ക്കും  നേരെ മലയാള മനോരമ നടത്തിയ പുലഭ്യം വിളി മുഖപ്രസംഗം എഴുത്തുകാരന്‌ ഓര്‍മ്മയുണ്ടോ  എന്നറിയില്ല. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവും ആയ  മഹാത്മാ ഗാന്ധിയെ, എം കെ ഗാന്ധിയെന്നും മിസ്റ്റര്‍ ഗാന്ധിയെന്നും മാത്രം എഴുതി  പരിഹസിച്ച പത്രമാണ്‌ മനോരമ. മനോരമയ്‌ക്ക്‌ മഹാത്മജിയോട്‌ ഇല്ലാതിരുന്ന ബഹുമാനം  ഇപ്പോള്‍ മുന്‍രാഷ്‌ട്രപതി അബ്‌ദുള്‍കലാമിനോട്‌ തോന്നാന്‍ കാരണം മുലായം സിംഗ്‌  `സിന്‍ഡ്രോം&#8217; ആണോ? &#8220;മഹാത്മ, പണ്‌ഡിറ്റ്‌ എന്നെല്ലാം സ്ഥാനപ്പേരു നല്‍കുന്ന  സമ്പ്രദായത്തെ ജവഹര്‍ലാല്‍ നെഹ്രുവും എതിര്‍ത്തിരുന്നെന്ന്‌ &#8220;പില്‍ക്കാലത്ത്‌  മനോരമ പത്രാധിപര്‍ മാമ്മന്‍ മാപ്പിള (ഇപ്പോഴത്തെ പത്രാധിപര്‍ കെ എം മാത്യുവിന്റെ  പിതാവ്‌) കുമ്പസരിച്ചതുകൊണ്ട്‌ ഈ കറ കഴുകിക്കളയാനാകില്ലല്ലോ. (മലയാള മനോരമ  ഷഷ്‌ടിപൂര്‍ത്തി സ്‌മാരക ഗ്രന്ഥം-പേജ്‌ 164) ഈ പത്രമാണ്‌ അബ്‌ദുള്‍കലാമിനെ പോലുള്ള  പ്രഗത്ഭന്‍മാരോട്‌ വി എസ്‌ അച്യുതാനന്ദന്‍ എങ്ങിനെ പെരുമാറണമെന്ന്‌  പഠിപ്പിക്കുന്നത്‌! തെക്കേ ആഫ്രിക്കയില്‍ നിന്നു തിരിച്ചെത്തിയ മഹാത്മാഗാന്ധിയെ  &#8220;അന്തിക്രിസ്‌തു&#8221; എന്നു വിളിച്ചു മനോരമ അധിക്ഷേപിച്ചത്‌  പരിഹസിക്കലായിരുന്നില്ലേ?</span></p>
<p><span style="font-family:AnjaliOldLipi;font-size:small;">രാജവാഴ്‌ചക്കെതിരെ തൂലിക പടവാളാക്കിയ സ്വദേശാഭിമാനി  രാമകൃഷ്‌ണപിള്ളയെപ്പോലുള്ള ധീരരെ മനോരമ എത്ര വിഷലിപ്‌തഭാഷയിലാണ്‌ ആക്രമിച്ച്‌  രാജവാഴ്‌ചയുടെ പ്രീതി സമ്പാദിച്ചത്‌. എന്നാല്‍ രാജവാഴ്‌ച കടപുഴകിയപ്പോള്‍,  കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ സ്വദേശാഭിമാനിയോടുള്ള ആരാധനയാല്‍ മനോരമ  പുളകച്ചാര്‍ത്തണിഞ്ഞു. സ്വദേശാഭിമാനിയെ നാടുകടത്തിയപ്പോള്‍ ഹാലേലുയ്യാ പാടിയ മനോരമ  അദ്ദേഹം മരിച്ചു 38 വര്‍ഷം കഴിഞ്ഞപ്പോള്‍ ജനകീയ ഭരണത്തില്‍ കണ്ണൂരിലെ പയ്യാമ്പലം  കടപ്പുറത്തെ ശവകുടീരത്തില്‍ നിന്ന്‌ ചിതാഭസ്‌മം തിരുവനന്തപുരത്ത്‌ കൊണ്ടു  വന്നപ്പോള്‍ നാണമില്ലാതെ കാര്യസ്ഥ വേഷമിട്ട്‌ ഞെളിഞ്ഞ്‌ മുഖം രക്ഷിക്കാന്‍  ശ്രമിച്ചു.<br />
`വേദനിപ്പിക്കുന്നതോ പരിഹസിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍  ഒഴിവാക്കുന്നതിനെക്കുറിച്ച്‌ ഇപ്പോള്‍&#8217; വി എസ്‌ അച്യുതാനന്ദനു വേദോപദേശം നല്‍കുന്ന  മനോരമയ്‌ക്കു സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ വിധവ ബി കല്യാണിയമ്മ മനോരമയുടെ  അധിപരോട്‌ നടത്തിയ യാചന മറക്കാനാകുമോ: &#8220;മണ്ണോടു മണ്ണായ ഭൗതികാവശിഷ്‌ടങ്ങള്‍ അശുദ്ധ  ഹസ്‌തങ്ങള്‍ സ്‌പര്‍ശിക്കരുതേ&#8221; എന്നായിരുന്നു കല്യാണിയമ്മ യാചിച്ചത്‌. </span></p>
<p><span style="font-family:AnjaliOldLipi;font-size:small;">കാലത്തിനൊത്തു കോലം കെട്ടാന്‍ നിപുണരായ മനോരമയുടെ പുതിയ സാരഥികള്‍ രണ്ടു വര്‍ഷം  മുമ്പ്‌ സ്വദേശാഭിമാനി പുരസ്‌കാരം തന്നെ കൈക്കലാക്കി, നിര്‍ഭയത്വത്തിന്റെ  തീപ്പന്തമായിരുന്ന സ്വദേശാഭിമാനിയെ ഒരുവട്ടം കൂടി അശുദ്ധമാക്കി. ഈ ബഹുമതി കെ എം  മാത്യുവിന്‌ നല്‍കിക്കൊണ്ട്‌ `മുഖം നോക്കാതെ വിമര്‍ശിക്കുന്ന ഏതു വേദിയിലും  സ്വാഭിപ്രായം വെട്ടിത്തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിക്കുന്നയാള്‍&#8217; എന്ന്‌  ദേശാഭിമാനി (മുഖപ്രസംഗം 2008 ജൂലൈ 14) ഇപ്പോള്‍ വിശേഷിപ്പിക്കുന്ന സുകുമാര്‍  അഴീക്കോടിന്റെ മനോരമ സ്‌തുതിവചനങ്ങള്‍ ഒരു ക്വട്ടേഷന്‍ കരാറിന്റെ പൂര്‍ത്തീകരണം  മാത്രമായിരുന്നു. മനോരമയെ വാഴ്‌ത്തിയതിലൂടെ സ്വദേശാഭിമാനിയേയും ചരിത്രത്തേയും  ക്രൂരമായി നിന്ദിക്കുകയായിരുന്നു അഴീക്കോട്‌ ചെയ്‌തത്‌. &#8220; നാവു പിഴച്ചാല്‍ ക്ഷമ  ചോദിക്കുന്ന ഒരു കാലമുണ്ടായിരുന്നു&#8221; എന്നു മനോരമ വി എസ്‌ അച്യുതാനന്ദനെ ഈ  മുഖപ്രസംഗത്തില്‍ ഓര്‍മ്മിപ്പിക്കുന്നത്‌ മനോരമയുടെ പിറവിക്കും മുമ്പുള്ള  കാലമായിരിക്കാനേ തരമുള്ളൂ. മഹാത്മാ ഗാന്ധിയോടോ സ്വദേശാഭിമാനിയോടോ മനോരമ ക്ഷമ  ചോദിച്ചിട്ടില്ല. ക്ഷമചോദിച്ചത്‌ രാജവാഴ്‌ചയോടു മാത്രമാണ്‌.</span></p>
<p><span style="font-family:AnjaliOldLipi;font-size:small;">ജനാധിപത്യ ഭരണ  സംവിധാനം രൂപം കൊണ്ട ശേഷവും മനോരമയുടെ &#8220;വേദനിപ്പിക്കുന്നതോ പരിഹസിക്കുന്നതോ&#8221; ആയ  ആക്രമണങ്ങള്‍ക്കിരയായത്‌ എ കെ ജിയെയും ഇ എം എസിനെയും പോലുള്ള ജനനേതാക്കളായിരുന്നു.  ശ്രീ നാരായണ ഗുരുവിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനായ ഇ എം എസിനെ  മനോരമയോളം പരിഹസിച്ച ഒരു മാധ്യമവും ഇന്ത്യയിലില്ല തന്നെ. </span></p>
<p><span style="font-family:AnjaliOldLipi;font-size:small;">മനോരമയിലെ, ഇ എം  എസിന്റെ കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ സ്വഭാവം നിരീക്ഷിച്ചാല്‍, തലച്ചോറിന്റെ ഒരു ഭാഗം  മനോരമയുടെ കൊടുവാള്‍കൊണ്ട്‌ വെട്ടിമുറിച്ചുമാറ്റിയതു കാണാം. യുക്തിചിന്തയിലും  ബുദ്ധിശക്തിയിലും കേരളം കണ്ട ഏറ്റവും വലിയ ക്രാന്തദര്‍ശിയായിരുന്ന ഇ എം എസിന്റെ  തലയില്‍ മനോരമയുടെ കൊടുവാള്‍ കൊണ്ടുള്ള ഈ പരാക്രമം കേരളം ക്ഷമാപൂര്‍വ്വം സഹിച്ചു. ഇ  എം എസിനെതിരായ വേട്ടയാടല്‍ അദ്ദേഹത്തിന്റെ മരണശേഷവും മനോരമ അവസാനിപ്പിച്ചില്ല. ഒറ്റ  ഉദാഹരണം മാത്രം. കേരളത്തിന്റെ വിപ്ലവമനസുകളില്‍ ഒരിക്കലും കെടാത്ത തീനാളമായ  പുന്നപ്രയിലെ ഐതിഹാസിക സമരം നടന്ന ദിവസം ഇ എം എസ്‌ അതില്‍ ആവേശം കൊള്ളാതെ  പുന്നപ്രയിലെ നമ്പൂതിരിമാരുടെ യോഗക്ഷേമ സഭയുടെ യോഗത്തില്‍ പങ്കെടുത്തു എന്ന  പച്ചക്കള്ളം അച്ചടിക്കാന്‍ മലയാളമനോരമക്കും, ആ കുടുംബത്തിന്റെ മറ്റൊരു  പ്രസിദ്ധീകരണമായ ഭാഷാപോഷിണിക്കും മാത്രമെ ധൈര്യമുണ്ടായുള്ളൂ. </span></p>
<p><span style="font-family:AnjaliOldLipi;font-size:small;">പുന്നപ്ര വയലാര്‍  സമരം നടക്കുന്ന കാലത്ത്‌ പുന്നപ്രയില്‍ ഏതെങ്കിലും നമ്പൂതിരി കുടുംബമോ യോഗക്ഷേമ  സഭയുടെ യൂണിറ്റോ ഇല്ലെന്നിരിക്കെ മലബാറില്‍ ഉള്ള ഇ എം എസ്‌ പുന്നപ്രയില്‍ എത്തി  എന്നെഴുതുന്നതിലെ സാമര്‍ ത്ഥ്യത്തെ എങ്ങിനെ വിശേഷിപ്പിക്കണം? മനോരമ ആരോപിക്കുന്ന  ദിവസം ഇ എം എസ്‌ പുന്നപ്ര സന്ദര്‍ശിച്ചിട്ടില്ലെന്നും ഇന്നത്തെ മലപ്പുറം ജില്ലയിലെ  പുന്നപ്പാല എന്ന സ്ഥലത്തായിരുന്നു അന്ന്‌ ഇ എം എസ്‌ എന്നും സംശയലേശമന്യേ  തെളിയിക്കപ്പെട്ടിട്ടും എന്തേ മനോരമ ഈ നിമിഷം വരെ ആ അസത്യം തിരുത്തുന്നില്ല?  യോഗക്ഷേമസഭയുടെ മാസികയില്‍ ഇ എം എസ്സിന്റെതായി അച്ചടിച്ചുവന്ന പ്രസംഗത്തില്‍  സ്ഥലനാമം പുന്നപ്പാലയെന്നത്‌ പുന്നപ്ല എന്നു അക്ഷരപിശകായി അച്ചടിച്ചിരുന്നത്‌  കരുവാക്കിയാണ്‌ മനോരമ ഈ വിഷസൂചി കുത്തിയിറക്കിയത്‌. നിരവധി ചരിത്ര ഗവേഷകര്‍ ഈ സത്യം  രേഖകളോടെ പുറത്തുകൊണ്ടുവന്നിട്ടും മനോരമ തെറ്റുതിരുത്തുന്നില്ല. &#8220;നാവു പിഴച്ചാല്‍  ക്ഷമചോദിക്കുന്നതിനുള്ള മഹാമനസ്‌കതയെക്കുറിച്ച്‌&#8221; വി എസ്‌ അച്യുതാനന്ദനെ  പഠിപ്പിക്കുന്ന മനോരമ മലര്‍ന്ന്‌ കിടന്ന്‌ മേല്‍പ്പോട്ട്‌ തുപ്പുകയാണിവിടെ. </span></p>
<p><span style="font-family:AnjaliOldLipi;font-size:small;">മനോരമ വി എസ്‌ അച്യുതാനന്ദനെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്ന &#8220;മര്യാദയുടെ  മാനദണ്ഡങ്ങള്‍&#8221; മനോരമക്കും കൂടി ബാധകമാകേണ്ടതില്ലേ? അതോ മനോരമ മാത്രം  വിമര്‍ശനങ്ങള്‍ക്ക്‌ അതീതമാണോ? അച്യുതാനന്ദന്റെ പ്രസ്‌താവനയില്‍ ഇല്ലാത്ത അര്‍ത്ഥം  കല്‍പിച്ച്‌ മുതലെടുക്കാന്‍ ശ്രമിക്കുന്നത്‌ ആരില്‍നിന്നുള്ള അച്ചാരം  വാങ്ങിയിട്ടാണ്‌ എന്നതും വായനക്കാര്‍ക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഇ കെ നായനാരെ  ഒറ്റതിരിച്ച്‌ മനോരമ വേട്ടയാടിയത്‌ എങ്ങിനെ ജനങ്ങള്‍ക്ക്‌ മറക്കാനാകും. നായനാരെ  പോലെ ഒരു ജനനായകനെ കോമാളിയായി ചിത്രീകരിക്കാന്‍ മനോരമയുടെ താളുകള്‍ തുറന്നിട്ടു  കൊടുത്തതിന്റെ ഉദാഹരണങ്ങള്‍ നിരത്താന്‍ ആയിരം നാവുള്ള അനന്തനു പോലും കഴിയില്ല.  പോളിംഗ്‌ ബൂത്തില്‍ നായനാര്‍ വോട്ട്‌ രേഖപ്പെടുത്തിയപ്പോള്‍ ബാലറ്റ്‌ പരസ്യമായി  ഉയര്‍ത്തിപ്പിടിച്ചുവെന്നാരോപിച്ച്‌ മനോരമ ഉയര്‍ത്തിവിട്ട കോലാഹലം എന്തു  `മര്യാദയുടെ മാനദണ്ഡങ്ങള്‍&#8217; മുന്‍നിര്‍ത്തിയായിരുന്നു? </span></p>
<p><span style="font-family:AnjaliOldLipi;font-size:small;">മനോരമ തന്നെ നേരിട്ടു  പരാതിയുമായി തിരഞ്ഞെടുപ്പുകമ്മീഷനെ സമീപിക്കുക പോലും ചെയ്‌തു. നായനാരുടെ പ്രതിഛായ  തകര്‍ക്കാനുള്ള ക്വട്ടേഷന്‍ ആരാണ്‌ മനോരമയ്‌ക്കു നല്‍കിയിരുന്നത്‌? ഇഷ്‌ടമില്ലാത്ത  ജനനേതാക്കളെയും പ്രസ്ഥാനങ്ങളെയും പത്രത്താളുകളിലൂടെ തേജോവധം ചെയ്യുകയെന്നത്‌  എക്കാലത്തും ഒരു അനുഷ്‌ഠാനം പോലെ പിന്തുടരുന്ന പത്രവും മനോരമ തന്നെ. വിശ്വപൗരന്‍  എന്നു വിശേഷിപ്പിക്കപ്പെട്ട ഏക മലയാളിയായ വി കെ കൃഷ്‌ണമേനോന്‍ തിരുവനന്തപുരം ലോകസഭാ  സീറ്റില്‍ മത്സരിച്ചപ്പോള്‍ മനോരമ അദ്ദേഹത്തിനെതിരെ നടത്തിയ വ്യക്തിഹത്യയും  സമാനതകളില്ലാത്തതായിരുന്നു. കൃഷ്‌ണമേനോന്‍ ഇടതുപക്ഷത്തിന്റെ പിന്തുണ സ്വീകരിച്ച്‌  മത്സരിച്ചതായിരുന്നു മനോരമയുടെ കോപത്തിന്‌ കാരണം. </span></p>
<p><span style="font-family:AnjaliOldLipi;font-size:small;">ആണവകരാര്‍ വിഷയത്തില്‍  മന്‍മോഹന്‍സിങിനെതിരെ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ പ്രയോഗിച്ച ഉപമയെ ചൂണ്ടി  അച്യുതാനന്ദനെ രാഷ്‌ട്രീയ മര്യാദ പഠിപ്പിക്കുന്ന മനോരമ അമര്‍സിംഗിന്റെ വിവാദ  പ്രസ്‌താവനക്കു നേരെ എന്തുകൊണ്ടാണ്‌ കണ്ണടക്കുന്നത്‌. അച്യുതാനന്ദന്റെ നാവില്‍  നിന്ന്‌ എന്തെങ്കിലും വീണുകിട്ടുമ്പോള്‍ മാത്രം ഭാഷയുടെ സഭ്യതയെക്കുറിച്ച്‌  ഓര്‍മ്മിപ്പിക്കുന്ന മനോരമ മര്യാദയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച പ്രസ്‌താവനയായി അതിനെ  കാണാത്തത്‌ എന്തുകൊണ്ടാണ്‌. അതൊന്നും മനോരമക്ക്‌ പരാമര്‍ശ വിഷയം പോലുമല്ല.  അമര്‍സിംഗിന്റെ വിവാദ പ്രസ്‌താവനയെ പൂഴ്‌ത്തിയത്‌ തന്നെ മനോരമയുടെ സദാചാര  പ്രസംഗത്തിന്റെ മറനീക്കുന്നു. &#8220;സോണിയാ ഗാന്ധിയെ പ്രകാശ്‌ കാരാട്ട്‌ കാണാന്‍  പോയാല്‍ അത്‌ ആദ്യരാത്രി ആഘോഷിക്കാന്‍, ഞാന്‍ പോയാല്‍ അത്‌ അവരെ ആക്രമിക്കാന്‍&#8221;  എന്നാണ്‌ ടെലിവിഷന്‍ ക്യാമറകള്‍ക്കുമുമ്പില്‍ ഒരു മറയുമില്ലാതെ അമര്‍സിംഗ്‌  വിളമ്പിയത്‌. മനോരമക്ക്‌ അമര്‍സിംഗ്‌ ഇപ്പോള്‍ മാലാഖയാണ്‌! </span></p>
<p><span style="font-family:AnjaliOldLipi;font-size:small;">കഴിഞ്ഞ ഏതാനും  വര്‍ഷങ്ങളായി മനോരമയുടെ പ്രധാന ഇര വി എസ്‌ അച്യുതാനന്ദനാണ്‌. 1959 ലെ വിമോചന  സമരകാലത്ത്‌ ഇ എം എസ്‌ മന്ത്രിസഭയെ അട്ടിമറിക്കാന്‍ കേരളത്തില്‍ അമേരിക്കന്‍ ഡോളര്‍  കീശയിലാക്കിയവരുടെ പട്ടിക അച്യുതാനന്ദന്‍ നിരത്തിയതോടെയാണ്‌ അദ്ദേഹത്തിന്റെ  കുടുംബാംഗങ്ങളെക്കൂടി തേജോവധം ചെയ്യാന്‍ മനോരമ രംഗത്തിറങ്ങിയത്‌. ഒരു സഹജീവിയായ  മാതൃഭൂമിയുടെ പത്രാധിപര്‍ക്ക്‌ നേരെ `ഏടോ ഗോപാലകൃഷ്‌ണാ, നിന്റെ കളി ഞങ്ങളോട്‌  വേണ്ടാ&#8217; എന്ന്‌ ഒരു പൊതുയോഗത്തില്‍ പരസ്യമായി പിണറായി വിജയന്‍ ആക്രോശിക്കുന്നത്‌  ടെലിവിഷന്‍ ചാനലുകളില്‍ കണ്ട്‌ ജനങ്ങള്‍ ഞെട്ടിത്തരിച്ചിട്ടും മനോരമക്ക്‌ `സ്വന്തം  സ്ഥാനത്തിനും പദവിക്കും യോജിക്കാത്ത വാക്കായി&#8217; തോന്നുകയോ മാധ്യമങ്ങള്‍ക്കു  നേരെയുള്ള ഈ ഭീഷണി മുളയിലെ നുള്ളണമെന്ന്‌ അവര്‍ എഴുതുകയോ ചെയ്‌തില്ല എന്നത്‌  അര്‍ത്ഥവത്താണ്‌.</span></p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/samastham.wordpress.com/92/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/samastham.wordpress.com/92/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/samastham.wordpress.com/92/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/samastham.wordpress.com/92/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/samastham.wordpress.com/92/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/samastham.wordpress.com/92/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/samastham.wordpress.com/92/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/samastham.wordpress.com/92/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/samastham.wordpress.com/92/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/samastham.wordpress.com/92/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/samastham.wordpress.com/92/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/samastham.wordpress.com/92/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=92&subd=samastham&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://samastham.wordpress.com/2008/07/25/vs-2/feed/</wfw:commentRss>
		<slash:comments>12</slash:comments>
	
		<media:content url="http://1.gravatar.com/avatar/3e48047146e4ab63d70194fef3d87fe9?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>കരുണാകരന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍</title>
		<link>http://samastham.wordpress.com/2008/07/18/karu/</link>
		<comments>http://samastham.wordpress.com/2008/07/18/karu/#comments</comments>
		<pubDate>Fri, 18 Jul 2008 07:31:35 +0000</pubDate>
		<dc:creator>തനേഷ്‌ തമ്പി</dc:creator>
				<category><![CDATA[രാഷ്ട്രീയം]]></category>
		<category><![CDATA[വിശകലനം]]></category>
		<category><![CDATA[വ്യക്തി]]></category>

		<guid isPermaLink="false">http://samastham.wordpress.com/?p=88</guid>
		<description><![CDATA[കെ  കരുണാകരന്റെ അധീശത്വം കേരളത്തിലെ കോണ്‍ഗ്രസില്‍ തിരിച്ചുവരികയാണോ? കരുണാകരന്റെ  സ്വാധീനശക്തിക്ക്‌ ക്ഷതം സംഭവിച്ചിച്ചുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിക്കും രമേശ്‌  ചെന്നിത്തലക്കും എതിരെ കോണ്‍ഗ്രസില്‍ ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കുന്ന വിദ്വേഷം  കരുണാകരനുതുണയായിരിക്കുകയാണ്‌. എതിര്‍ശബ്‌ദങ്ങളുടെ നാവായിമാറുകയാണ്‌ കരുണാകരന്‍. കെ  പി സി സി നേതൃനിരയില്‍, അല്‌പം വൈകിയാണെങ്കിലും സ്വന്തം അനുയായികളെ അനായാസം  പുനഃപ്രതിഷ്‌ഠിക്കാന്‍ കഴിഞ്ഞതും കരുണാകരന്‌ കരുത്തായി. താന്‍ ഇപ്പോഴും  അസംതൃപ്‌തനാണെന്ന്‌ അദ്ദേഹം പറയുമ്പോള്‍ അതിനര്‍ത്ഥം കൂടുതല്‍ സ്ഥാനമാനങ്ങള്‍ തന്റെ  അനുയായികള്‍ക്കായി വാങ്ങിച്ചെടുക്കും [...]<img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=88&subd=samastham&ref=&feed=1" />]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p><span style="font-size:small;font-family:AnjaliOldLipi;">കെ  കരുണാകരന്റെ അധീശത്വം കേരളത്തിലെ കോണ്‍ഗ്രസില്‍ തിരിച്ചുവരികയാണോ? കരുണാകരന്റെ  സ്വാധീനശക്തിക്ക്‌ ക്ഷതം സംഭവിച്ചിച്ചുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിക്കും രമേശ്‌  ചെന്നിത്തലക്കും എതിരെ കോണ്‍ഗ്രസില്‍ ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കുന്ന വിദ്വേഷം  കരുണാകരനുതുണയായിരിക്കുകയാണ്‌. എതിര്‍ശബ്‌ദങ്ങളുടെ നാവായിമാറുകയാണ്‌ കരുണാകരന്‍. കെ  പി സി സി നേതൃനിരയില്‍, അല്‌പം വൈകിയാണെങ്കിലും സ്വന്തം അനുയായികളെ അനായാസം  പുനഃപ്രതിഷ്‌ഠിക്കാന്‍ കഴിഞ്ഞതും കരുണാകരന്‌ കരുത്തായി. </span><span id="more-88"></span><span style="font-size:small;font-family:AnjaliOldLipi;">താന്‍ ഇപ്പോഴും  അസംതൃപ്‌തനാണെന്ന്‌ അദ്ദേഹം പറയുമ്പോള്‍ അതിനര്‍ത്ഥം കൂടുതല്‍ സ്ഥാനമാനങ്ങള്‍ തന്റെ  അനുയായികള്‍ക്കായി വാങ്ങിച്ചെടുക്കും എന്നുതന്നെയാണ്‌. കുറഞ്ഞത്‌ രണ്ട്‌ ഡി സി സി  പ്രസിഡന്റുമാരുള്‍പ്പെടെ ഇനിയും ചില സ്ഥാനമാനങ്ങള്‍കൂടി കരുണാകരന്റെ വിശ്വസ്‌തരെ  കാത്തിരിക്കുന്നുണ്ടെന്നത്‌ തീര്‍ച്ച.<br />
കരുണാകരന്‍ തിരിച്ചുവന്നത്‌ കോണ്‍ഗ്രസിലെ  സമാധാനം നഷ്‌ടപ്പെടുത്തുന്നുവെന്ന പരാതിയുമായി പലവട്ടം ഉമ്മന്‍ചാണ്ടിയും കൂട്ടരും  ഹൈക്കമാന്റിനെ സമീപിച്ചതാണ്‌. സോണിയാ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയുമൊക്കെ കണ്ട്‌  കരുണാകരന്‍ എന്ന `അപകടത്തെ&#8217;ക്കുറിച്ച്‌ വിശദമായ ക്ലാസുകളും നല്‍കി. അതൊന്നും  വേണ്ടത്ര ഫലം കണ്ടില്ലെന്നു മാത്രമല്ല, സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരെ  അതൃപ്‌തിയുള്ളവര്‍ കെ കരുണാകരനു പിന്നില്‍ സ്വയമേധയാ അണിനിരക്കുന്ന കാഴ്‌ചയാണ്‌  പിന്നീട്‌ കണ്ടത്‌. എല്ലാം കണ്ടും കേട്ടും മനസിലാക്കിയും ലീഡര്‍ ക്ഷമയോടെ  കാത്തിരിക്കുന്നത്‌ തന്നോടൊപ്പം എന്‍ സി പി വിട്ടുവന്നവര്‍ക്ക്‌ നല്‍കേണ്ട  ഭാരവാഹിത്വങ്ങളുടെ പട്ടികയ്‌ക്ക്‌ ഹൈക്കമാന്റ്‌ അംഗീകാരം നല്‍കുന്നതിനു  വേണ്ടിയായിരുന്നു.<br />
കരുണാകര വിരോധം ആളിക്കത്തിക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും  ഹൈക്കമാന്റിനു മുന്നില്‍ കാത്തുകെട്ടിക്കിടന്നപ്പോള്‍, ദില്ലിയിലെത്തിയ കരുണാകരനെ  അദ്ദേഹം താമസിക്കുന്നിടത്തു ചെന്നു കാണുകയായിരുന്നു രാഹുല്‍ഗാന്ധി. തന്റെയൊപ്പം  എന്‍ സി പി വിട്ടുവന്നവര്‍ക്ക്‌ ലഭിക്കേണ്ട സ്ഥാനമാനങ്ങളുടെ പട്ടിക അദ്ദേഹം  രാഹുലിന്‌ കൈമാറി. ഇതൊടെയാണ്‌ അതുവരെ കരുണാകരനെതിരെ പരസ്യമായും രഹസ്യമായും  നിലപാടെടുത്തിരുന്നവര്‍ പതുക്കെപതുക്കെ അദ്ദേഹത്തിന്റെ ചുറ്റും തിക്കിത്തിരക്കാന്‍  തുടങ്ങിയത്‌. ആരൊക്കെ എത്രയൊക്കെ ശ്രമിച്ചാലും കരുണാകരന്‍ നല്‍കിയ പട്ടികയുടെ  തൊണ്ണൂറ്‌ ശതമാനവും അംഗീകരിക്കപ്പെടുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ അടക്കം  പറയുന്നുണ്ട്‌.<br />
ഒരു കെ പി സി സി വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം, രണ്ട്‌ ജനറല്‍  സെക്രട്ടറിമാര്‍, ഒരു ജോയിന്റ്‌ സെക്രട്ടറി, എട്ട്‌ കെ പി സി സി നിര്‍വാഹക  സമിതിയംഗങ്ങള്‍, അഞ്ച്‌ എ ഐ സി സി അംഗങ്ങള്‍, രണ്ട്‌ ഡി സി സി പ്രസിഡന്റുമാര്‍,  ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റികളിലെ പ്രാതിനിധ്യം ഇത്രയും മതിയാവും കെ കരുണാകരന്‍  എന്ന രാഷ്‌ട്രീയ ഭീഷ്‌മാചാര്യര്‍ക്ക്‌ നിര്‍ത്തിയേടയത്തു നിന്നു തുടങ്ങാന്‍. അത്‌  ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും സൃഷ്‌ടിക്കാന്‍ പോകുന്ന തലവേദന  ചെറുതായിരിക്കില്ല.<br />
കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഭരണപക്ഷത്തെ നേതാക്കളുമായുള്ള  ഒത്തുകളിയും അവിശുദ്ധകൂട്ടുകെട്ടുകളും കീഴ്‌ഘടകങ്ങളെ നിരാശരാക്കിത്തുടങ്ങിയതോടെ  സംഘടനാപരമായി കോണ്‍ഗ്രസ്‌ ദുര്‍ബലപ്പെട്ട ഘട്ടത്തിലാണ്‌ കരുണാകരന്‍  തിരിച്ചുവന്നത്‌. ഈ സമയം സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം തലസ്ഥാനം  കേന്ദ്രീകരിച്ചുകൊണ്ടു മാത്രമായി ചുരുങ്ങിക്കഴിഞ്ഞിരുന്നു. ചുരുക്കം ചിലതൊഴികെ ഡി  സി സികള്‍ ഏറെക്കുറെ നിര്‍ജ്ജീവമായി. പ്രസ്‌താവനകളിലും പത്രസമ്മേളനങ്ങളിലും  ടെലിവിഷന്‍ ചര്‍ച്ചകളിലും ജീവിക്കുന്ന ഒരുപറ്റം നേതാക്കളാണ്‌ കോണ്‍ഗ്രസ്‌ എന്ന  നിലയിലെത്തി കാര്യങ്ങള്‍. സ്വാഭാവികമായും അണികള്‍ നിരാശരും മൗനികളുമായി. ഒരുസമരവും  താഴേത്തട്ടിലേക്ക്‌ എത്തുന്നില്ല. ഇതൊന്നും ചെയ്യുന്നതുകൊണ്ട്‌ ഒരു കാര്യവുമില്ല  എന്ന വാദവും ബലപ്പെട്ടു. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഒരിക്കലും  നേതൃത്വത്തിലേക്ക്‌ എത്തിപ്പെടാനും കഴിയാതെയായി.<br />
വാളെടുത്തവനൊക്കെ  വെളിച്ചപ്പാടാവുന്ന സമകാലിക കോണ്‍ഗ്രസ്‌ ചിത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ  ഉദാഹരണമാണ്‌ ജൂലൈ ഏഴാം തിയ്യതി സെക്രട്ടറിയേറ്റിനു മുന്നിലെ യൂത്ത്‌ കോണ്‍ഗ്രസ്‌  റിലേ നിരാഹാര പന്തലിലെത്തിയ സാക്ഷാല്‍ കെ കരുണാകരന്‌ നേരിടേണ്ടി വന്ന അപമാനം.  ആര്‍ക്കും എന്തു തീരുമാനവുമെടുക്കാനാവുന്ന സ്ഥിതിയാണ്‌ കോണ്‍ഗ്രസില്‍  നിലനില്‍ക്കുന്നത്‌. കെ പി സി സിയുടെ നേതൃത്വം അത്ര ദുര്‍ബലമെന്നു സാരം. ഇതിനെല്ലാം  പുറമെയാണ്‌ സജീവമായ കുതികാല്‍വെട്ട്‌്‌. വിലക്കയറ്റത്തിനെതിരെ രമേശ്‌ ചെന്നിത്തല  നിരാഹാരം കിടന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ആളുകള്‍ വിട്ടുനിന്നതു മാത്രം മതി  ഇതിന്റെ വ്യാപ്‌തി മനസിലാക്കാന്‍. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ വിവാദത്തിലും  ഉമ്മന്‍ചാണ്ടി രമേശ്‌ ചെന്നിത്തലയെ വെട്ടിലാക്കി. നിയമസഭയ്‌ക്കകത്ത്‌  കോളിളക്കമുണ്ടാക്കി സമരം സഭയ്‌ക്കു പുറത്തു തുടരുമെന്ന്‌ പ്രഖ്യാപിച്ച്‌  ഉമ്മന്‍ചാണ്ടി വിദേശപര്യടനത്തിനു പോയി. രമേശ്‌ ചെന്നിത്തല പഠിച്ചപണി പതിനെട്ടും  നോക്കിയിട്ടും സമരം ക്ലച്ചുപിടിച്ചില്ല, പൊതുസമൂഹത്തിനു മുന്നില്‍ അപഹാസ്യനാവുകയും  ചെയ്‌തു.<br />
കോടിയേരി ബാലകൃഷ്‌ണന്റെ മകന്റെ ആര്‍ഭാട വിവാഹം വിവാദമായപ്പോള്‍ യൂത്ത്‌  കോണ്‍ഗ്രസ്‌ രംഗത്തുവന്നിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ സംസ്ഥാന പ്രസിഡന്റ്‌  ടി സിദ്ധിഖ്‌ ഇതുസംബന്ധിച്ച്‌ പത്രസമ്മേളനം വിളിച്ചുചേര്‍ത്തു. സേവി മനോ  മാത്യുവുമായുള്ള കോടിയേരിയുടെ ബന്ധം അന്വേഷിക്കണമെന്നും വിവാഹത്തലേന്നത്തെ  പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആരൊക്കെയാണെന്നു വെളിപ്പെടുത്തണമെന്നുമൊക്കെ  ആവശ്യപ്പെടുകയും ചെയ്‌തു. അന്ന്‌ കെ പി സി സി ഉന്നതതലയോഗം നടക്കുന്ന  ദിവസവുമായിരുന്നു. പത്രസമ്മേളനം കഴിഞ്ഞ്‌ പടിയിറങ്ങിയ സിദ്ധിഖിന്‌ ഇന്ദിരാഭവനില്‍  നിന്ന്‌ ഒരു ഫോണ്‍ സന്ദേശം. ചില ഒഴുക്കന്‍ പ്രസ്‌താവനകള്‍ നടത്തി യൂത്ത്‌  കോണ്‍ഗ്രസ്‌ പൊടുന്നനെ തലയൂരി. പിന്നീട്‌ ഈ പ്രശ്‌നം എടുത്തുപിടിച്ച്‌ യൂത്ത്‌  ലീഗും യുവമോര്‍ച്ചയുമൊക്കെ വാര്‍ത്തകളില്‍ നിറയുമ്പോള്‍ പരിഹാസ്യമായ മൗനം  പാലിക്കേണ്ടി വന്നു യൂത്ത്‌ കോണ്‍ഗ്രസിന്‌. പുതിയ സര്‍ക്കാര്‍ വന്നശേഷം ലാവ്‌ലിന്‍  വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാനുള്ള ശ്രമം ആര്യാടന്‍ മുഹമ്മദ്‌  ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ട്‌ തടഞ്ഞിരുന്നു എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ്‌  എത്തിപ്പെട്ടിരിക്കുന്ന ജീര്‍ണ്ണതയുടെ പൂര്‍ണ്ണരൂപം വെളിവാകും.<br />
പ്രതിപക്ഷത്തായ  ശേഷം കോണ്‍ഗ്രസ്‌ ഏറ്റെടുത്ത സമരങ്ങളുടെ സ്ഥിതി അതിദയനീയമാണ്‌. ആര്‍ക്കെതിരെയാണോ  സമരം ചെയ്യുന്നത്‌ ആത്യന്തികമായി അത്‌ അവര്‍ക്കായിരിക്കും ഗുണം ചെയ്യുക. വിഷയം  വ്യക്തമായി പഠിക്കാതെയും കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ തന്നെ  കയറെടുക്കാനോടുകയും ചെയ്യുന്ന അപക്വരായ നേതാക്കളുടെ കൂട്ടമാണ്‌ ഇന്ന്‌ കേരളത്തിലെ  കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന രോഗം. സംസ്ഥാന മന്ത്രിമാര്‍ ദിനേന മുട്ടിപ്പായി  പ്രാര്‍ത്ഥിക്കുന്നത്‌ കോണ്‍ഗ്രസുകാര്‍ തങ്ങള്‍ക്കെതിരെ സമരം ചെയ്യണേ എന്നാണ്‌.  അങ്ങിനെ സമരം ചെയ്‌താല്‍ അതോടെ ആ വിഷയം ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെടുകയും എത്ര  കൊടിയ കൊള്ളരുതായ്‌മയായാലും അത്‌ ജനങ്ങള്‍ സഹിക്കുകയും ചെയ്യും.<br />
കേരള  സര്‍വ്വകലാശാല അസിസ്റ്റന്റ്‌ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന്‌ കാണിച്ച്‌  തുടങ്ങിവെച്ച സമരത്തില്‍ നിന്ന്‌ തലയൂരാനാണ്‌ പാഠപുസ്‌തകവിവാദത്തിലേക്ക്‌ യൂത്ത്‌  കോണ്‍ഗ്രസും കെ എസ്‌ യുവുമെല്ലാം എടുത്തുചാടിയത്‌. വിഷയം പഠിക്കാതെ സാമുദായിക  സംഘടനകള്‍ പറഞ്ഞുവന്നത്‌ മാത്രം ആവര്‍ത്തിച്ച്‌ സമരരംഗത്തേക്ക്‌ വന്നത്‌ ഒടുവില്‍  ഊരാക്കുടുക്കായ അവസ്ഥയാണ്‌ കോണ്‍ഗ്രസ്‌ സംഘടനകള്‍ക്ക്‌. പുസ്‌തകത്തിന്റെ  പൊതുനിലവാരമാണ്‌ ക്യാമ്പൈനായി ഉയര്‍ത്തിപ്പിടിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ  പൊതുസമൂഹം സമരത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുമായിരുന്നു. മതമില്ലാത്ത ജീവനു  പിറകേ പോയി പുലിവാലു പിടിച്ച അവസ്ഥയിലാണ്‌ കെ എസ്‌ യുവും യൂത്ത്‌  കോണ്‍ഗ്രസുമെല്ലാം.<br />
ഏഴാംക്ലാസിലെ പാഠപുസ്‌തകത്തിനെതിരെ നടന്ന സമരം  പരാജയപ്പെട്ടതായി കഴിഞ്ഞയാഴ്‌ച ചേര്‍ന്ന കെ എസ്‌ യു സംസ്ഥാനസമിതി യോഗം തന്നെ  വിലയിരുത്തുകയുണ്ടായി. ജനവികാരം പാഠപുസ്‌തകത്തിന്‌ അനുകൂലമാണെന്നും ഇനി  അക്രമസമരങ്ങള്‍ വേണ്ടെന്നും യോഗത്തില്‍ തീരുമാനമായി. വിവിധമത സാമുദായിക സംഘടനകളുടെ  സമരവിഷയത്തില്‍ കയറിപ്പിടിച്ചതാണ്‌ സമരം പരാജയപ്പെടാനുണ്ടായ കാരണമെന്നാണ്‌  യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്‌. സമരം തുടങ്ങിയ സമയത്ത്‌ പുസ്‌തകം പിന്‍വലിക്കാതെ  ചര്‍ച്ചക്കില്ലെന്ന രമേശ്‌ ചെന്നിത്തലയുടെ പ്രസ്‌താവനയാണ്‌ ഇത്തരമൊരു  ദുര്‍ഘടസന്ധിയില്‍ കോണ്‍ഗ്രസിനെ എത്തിച്ചത്‌. കെ പി സി സിയുടെ ചെലവില്‍ എം എ ബേബി  ഖ്യാതി നേടി എന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളില്‍ ചിലര്‍തന്നെ പാഠപുസ്‌തക  സമരത്തെക്കുറിച്ചു പറയുന്നത്‌.<br />
സമകാലിക കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിന്റെ ഈ  ദുരവസ്ഥ കെ കരുണാകരനെന്ന അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ കെല്‍പ്പുള്ള, ആശ്രിതവത്സലനായ  രക്ഷകനിലേക്ക്‌ പഴയ പകയെല്ലാം മാറ്റിവെച്ച്‌ നേതാക്കളെ അടുപ്പിക്കുന്നു. അടുത്ത  പുനഃസംഘടനയില്‍ കെ പി സി സി പ്രസിഡന്റായി രമേശ്‌ ചെന്നിത്തലയുണ്ടാവില്ല എന്ന കാര്യം  ഉറപ്പാണ്‌. ഹൈക്കമാന്റിന്‌ ഇക്കാര്യത്തില്‍ രണ്ടുപക്ഷമില്ല. ഒരു പക്ഷെ ലോക്‌സഭാ  തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ഈ സ്ഥാനമാറ്റം സംഭവിച്ചേക്കാം. കരുണാകരന്റെ  ആശീര്‍വാദത്തോടെ പത്തനംതിട്ടയിലോ മറ്റോ ഒരു പാര്‍ലിമെന്റ്‌ സീറ്റ്‌ തരപ്പെടുത്തി  ദില്ലിക്ക്‌ പറക്കാനാണ്‌ രമേശിന്റെ ശ്രമം. കെ പി സി സി പ്രസിഡന്റാവാന്‍  ആഞ്ഞുപിടിച്ചുകൊണ്ടിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി കാര്‍ത്തികേയന്‍, വി  എം സുധീരന്‍, എം എം ജേക്കബ്‌ തുടങ്ങിയവരെല്ലാം കെ കരുണാകരനെ മാത്രം മനസില്‍  ധ്യാനിച്ചാണ്‌ ഇപ്പോള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നത്‌.<br />
കോണ്‍ഗ്രസിന്റെ  എല്ലാമെല്ലാമാകാനുള്ള ഉമ്മന്‍ചാണ്ടിയുടെ മോഹങ്ങള്‍ക്ക്‌ നിയമസഭാ തെരഞ്ഞെടുപ്പോടെ  തന്നെ തിരശ്ശീല വീണിരുന്നു. തുടര്‍ന്ന്‌ പ്രതിപക്ഷനിരയുടെ നിയമസഭയ്‌ക്കകത്തെയും  പുറത്തെയും ദയനീയമായ പ്രകടനത്തിന്റെ ഉത്തരവാദിത്തം കൂടിയാകുമ്പോള്‍ കോണ്‍ഗ്രസ്‌  രാഷ്‌ട്രീയത്തിലെ ഏറ്റവും ദുര്‍ബലനായ നേതാവായി ഉമ്മന്‍ചാണ്ടി  മാറിക്കൊണ്ടിരിക്കുകയാണ്‌. വിശ്വാസ്യത നഷ്‌ടപ്പെട്ടു എന്നതിനു പുറമെ അദ്ദേഹം  എപ്പോഴും പാര്‍ട്ടിക്കകത്തെ ഒരു ചെറിയ ന്യൂനപക്ഷത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന  ധാരണ പരന്നു.<br />
ഇതിനെല്ലാമിടെ തന്ത്രപരവും ശക്തവുമായ കരുക്കള്‍ നീക്കുന്നത്‌  വയലാര്‍ രവിയാണ്‌. കരുണാകരനുമായി ഏറെക്കുറെ നല്ലബന്ധം പുലര്‍ത്തുന്ന അദ്ദേഹം എ കെ  ആന്റണിയുള്‍പ്പെടെയുള്ള ഇതരനേതാക്കളുമായും രമ്യതയിലാണ്‌്‌. എന്‍ എസ്‌ എസ്‌, എസ്‌  എന്‍ ഡി പി, ലീഗ്‌, വിവിധ ക്രൈസ്‌തബിഷപ്പുമാര്‍ എന്നിവരുടേയും നല്ലപുസ്‌തകത്തില്‍  ഇടംനേടി. വിവിധ ഗ്രൂപ്പുകളെ തനിക്ക്‌ അനുകൂലമാക്കുകയും പൊതുവില്‍ ഗ്രൂപ്പ്‌  രാഷ്‌ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്യുന്നു. കേരളരാഷ്‌ട്രീയത്തില്‍  ശക്തമായ ഒരിടപെടല്‍ നടത്താനുള്ള മണ്ണൊരുക്കലായാണ്‌ ഈ നീക്കങ്ങളെ വിലയിരുത്തുന്നത്‌.  ഒരു പക്ഷെ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്നു നയിക്കുന്നത്‌  ഉമ്മന്‍ചാണ്ടിക്കു പകരമായി രവി ആയാലും അത്ഭുതപ്പെടാനില്ല. ഭാവിയില്‍ കെ മുരളീധരനെ  കോണ്‍ഗ്രസില്‍ കൊണ്ടുവരുന്നതിനും രവി കരുണാകരനെ സഹായിച്ചേക്കും.<br />
സംസ്ഥാന  നേതൃത്വത്തില്‍ അര്‍ഹമായ ഇടംകിട്ടാത്ത അസംതൃപ്‌തരുടെ എണ്ണം ദിനംപ്രതി വളരെ  കൂടിക്കൊണ്ടിരിക്കുകയാണ്‌. എല്ലാ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റുമാരും  സ്ഥാനമൊഴിയുമ്പോള്‍ കെ പി സി സി യുടെ ജനറല്‍ സെക്രട്ടറിമാരാവുക എന്നതാണ്‌  കോണ്‍ഗ്രസില്‍ കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന രീതി. എന്നാല്‍ കെ പി അനില്‍കുമാര്‍  എന്ന മുന്‍ പ്രസിഡന്റിനെ ഒരുതരത്തിലും ജനറല്‍ സെക്രട്ടറിയാക്കില്ലെന്ന വാശിയിലാണ്‌  രമേശ്‌ ചെന്നിത്തല. പല മുതിര്‍ന്ന നേതാക്കളും ശുപാര്‍ശയുമായി ചെന്നിട്ടും വഴങ്ങാന്‍  അദ്ദേഹം തയാറായിരുന്നില്ല. ഇങ്ങനെയുള്ള വലിയൊരു വിഭാഗം തങ്ങളുടെ മുന്‍വൈരങ്ങളെല്ലാം  മാറ്റിവെച്ച്‌ കരുണാകരനൊപ്പം നിന്നാലും അത്ഭുതപ്പെടേണ്ടതില്ല.<br />
ജനങ്ങളുമായി ഒരു  തരത്തിലും ബന്ധമില്ലാത്ത നേതാക്കളാണ്‌ കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടേയും ഏറ്റവും  വലിയ ശാപം. ഇതിന്‌ ഉദാഹരണമാണ്‌ പുനഃസംഘടനയിലൂടെ നേതൃത്വത്തിലെത്തിയ യൂത്ത്‌  കോണ്‍ഗ്രസിന്റെ ഭാരവാഹികള്‍. താഴെത്തട്ടില്‍ നിന്നു വളര്‍ന്നുവന്ന ഒരാളും ഇന്ന്‌  സംസ്ഥാന നേതൃത്വത്തിലില്ല. തിരുവനന്തപുരത്തും ദില്ലിയിലും ഏതെങ്കിലും മുതിര്‍ന്ന  നേതാവിന്റെ ഉപജാപസംഘത്തില്‍ അംഗമായി റിക്രൂട്ട്‌ ചെയ്യപ്പെട്ടവരാണ്‌ ഏറെയും.  യൂത്ത്‌ കോണ്‍ഗ്രസില്‍ എത്ര ജനറല്‍ സെക്രട്ടറിമാരുണ്ട്‌ എന്നോ, അവരുടെ പേരെന്ത്‌  എന്നോ പ്രവര്‍ത്തകര്‍ക്കറിയില്ല.<br />
സമകാലിക സാഹചര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍  കെ കരുണാകരന്‍ കോണ്‍ഗ്രസിനകത്ത്‌ ശക്തനാവുകയും അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍  വിദൂരഭാവിയില്‍ത്തന്നെ സംഘടനയുടെ നിയന്ത്രണം തന്റെ ഇഷ്‌ടം അറിഞ്ഞു  പ്രവര്‍ത്തിക്കുന്നവരുടെ കൈകളിലെത്തിക്കുകയും ചെയ്യുമെന്നും വേണം കരുതാന്‍.  നിലവിലുള്ള ചെറുഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ ഫലപ്രദമായി ഉപയോഗിച്ച്‌  ശത്രുപക്ഷത്തെ കരുത്തനായ ഉമ്മന്‍ചാണ്ടിയെ തളയ്‌ക്കാനും പത്മജയെയും  മുരളീധരനെയുമൊക്കെ കോണ്‍ഗ്രസില്‍ സജീവമാക്കാനും അദ്ദേഹത്തിനായേക്കും. </span></p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/samastham.wordpress.com/88/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/samastham.wordpress.com/88/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/samastham.wordpress.com/88/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/samastham.wordpress.com/88/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/samastham.wordpress.com/88/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/samastham.wordpress.com/88/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/samastham.wordpress.com/88/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/samastham.wordpress.com/88/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/samastham.wordpress.com/88/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/samastham.wordpress.com/88/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/samastham.wordpress.com/88/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/samastham.wordpress.com/88/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=88&subd=samastham&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://samastham.wordpress.com/2008/07/18/karu/feed/</wfw:commentRss>
		<slash:comments>5</slash:comments>
	
		<media:content url="http://1.gravatar.com/avatar/3e48047146e4ab63d70194fef3d87fe9?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>ധന്യമാത്രമല്ല, ശ്രീമതിയും ഒഴിയണം</title>
		<link>http://samastham.wordpress.com/2008/06/26/sreemathi/</link>
		<comments>http://samastham.wordpress.com/2008/06/26/sreemathi/#comments</comments>
		<pubDate>Thu, 26 Jun 2008 10:27:33 +0000</pubDate>
		<dc:creator>തനേഷ്‌ തമ്പി</dc:creator>
				<category><![CDATA[രാഷ്ട്രീയം]]></category>
		<category><![CDATA[ലേഖനം]]></category>
		<category><![CDATA[വാര്‍ത്ത]]></category>
		<category><![CDATA[വിമര്‍ശനം]]></category>
		<category><![CDATA[വിശകലനം]]></category>
		<category><![CDATA[വ്യക്തി]]></category>
		<category><![CDATA[സമൂഹം]]></category>

		<guid isPermaLink="false">http://samastham.wordpress.com/?p=86</guid>
		<description><![CDATA[പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ഫലമായി ഭരണാധികാരം ലഭിച്ചാല്‍ തൊഴിലാളിവര്‍ഗപാര്‍ട്ടി എത്തരത്തില്‍ പ്രവര്‍ത്തിച്ചുകൂടാ എന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമായി മാറുകയാണ്‌ കേരളത്തിലെ സി പി ഐ എം. തൊഴിലാളിവര്‍ഗ പാര്‍ട്ടികള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുമ്പോള്‍ പലതരം വ്യതിയാനങ്ങള്‍ക്കും ബൂര്‍ഷ്വാ സ്വാധീനങ്ങള്‍ക്കും കീഴ്‌പ്പെട്ടു പോകുന്നതിന്റെ ദുരനുഭവങ്ങള്‍ ലോകത്തെ എല്ലാ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ട്‌. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ഇതിനൊരപവാദമായിരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ ആശയസമരത്തിലൂടെ ഈ തെറ്റുതിരുത്തുകയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍. ഇതിന്‌ അവലംബിക്കുന്ന മാര്‍ഗം. അതിന്റെ പ്രത്യാഘാതമായിരുന്നു 1964 ലെ പിളര്‍പ്പ്‌.
ഇന്ത്യയില്‍ കേരളത്തിലും പശ്ചിമബംഗാളിലും [...]<img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=86&subd=samastham&ref=&feed=1" />]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p><span style="font-family:AnjaliOldLipi;">പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ഫലമായി ഭരണാധികാരം ലഭിച്ചാല്‍ തൊഴിലാളിവര്‍ഗപാര്‍ട്ടി എത്തരത്തില്‍ പ്രവര്‍ത്തിച്ചുകൂടാ എന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമായി മാറുകയാണ്‌ കേരളത്തിലെ സി പി ഐ എം. തൊഴിലാളിവര്‍ഗ പാര്‍ട്ടികള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുമ്പോള്‍ പലതരം വ്യതിയാനങ്ങള്‍ക്കും ബൂര്‍ഷ്വാ സ്വാധീനങ്ങള്‍ക്കും കീഴ്‌പ്പെട്ടു പോകുന്നതിന്റെ ദുരനുഭവങ്ങള്‍ ലോകത്തെ എല്ലാ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ട്‌. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ഇതിനൊരപവാദമായിരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ ആശയസമരത്തിലൂടെ ഈ തെറ്റുതിരുത്തുകയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍. ഇതിന്‌ അവലംബിക്കുന്ന മാര്‍ഗം. അതിന്റെ പ്രത്യാഘാതമായിരുന്നു 1964 ലെ പിളര്‍പ്പ്‌.<span id="more-86"></span><br />
ഇന്ത്യയില്‍ കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലുമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ സുസ്ഥിര അടിത്തറയുള്ളതെങ്കിലും 1950 കളുടെ തുടക്കത്തില്‍ ഏറ്റവും കരുത്തുറ്റ പാര്‍ട്ടി ആന്ധ്രപ്രദേശിലേതായിരുന്നു. ഇന്ത്യയില്‍ ഏതെങ്കിലും സംസ്ഥാനത്ത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തിലെത്തുന്നെങ്കില്‍ അത്‌ ആദ്യം ആന്ധ്രപ്രദേശിലായിരിക്കുമെന്ന്‌ പാര്‍ട്ടിയും രാഷ്‌ട്രീയനിരീക്ഷകരും ഒരേപോലെ ദീര്‍ഘദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച 1955 ലെ തെരഞ്ഞെടുപ്പോടെ ആന്ധ്രപ്രദേശിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം തകര്‍ന്നടിയുകയാണുണ്ടായത്‌.<br />
നിസ്സാര വോട്ടുകള്‍ക്ക്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോല്‌ക്കുകയും ഒരു തിരിച്ചുവരവ്‌ അസാധ്യമാക്കും വിധം ആന്ധ്രയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം തകര്‍ക്കപ്പെടുകയും ചെയ്‌തു. ഇത്‌ മറ്റൊരു രൂപത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുമോ എന്ന്‌ സമീപകാലസംഭവങ്ങള്‍ സംശയം ജനിപ്പിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മരണവാറണ്ടായിരിക്കുന്നത്‌ രണ്ടു വര്‍ഷം മുമ്പ്‌ അധികാരമേറ്റ വി എസ്‌ അച്യുതാനന്ദന്‍ മന്ത്രിസഭയാണ്‌. 1957 ലെ ഇ എം എസ്‌ മന്ത്രിസഭയുടെ പിന്തുടര്‍ച്ച അവകാശപ്പെട്ട്‌ അധികാരമേറ്റ ഈ മന്ത്രിസഭ, കേരളത്തിലെ സാമാന്യജനങ്ങളെ ഈ പാര്‍ട്ടിയില്‍ നിന്നകറ്റുന്നതില്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണോ എന്ന്‌ സംശയിച്ചു പോകും. 1957 ലെ ഇ എം എസ്‌ മന്ത്രിസഭയുടെ പൈതൃകം എന്താണെന്ന്‌ ഈ മന്ത്രിസഭയിലെ എത്ര അംഗങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരിക്കലെങ്കിലും ഓര്‍ത്തിട്ടുണ്ടാകും?<br />
&#8220;ഞാന്‍ ശ്വസിക്കുന്നതുപോലും കമ്മ്യൂണിസം സ്ഥാപിക്കുന്നതിലേക്കുള്ള ആദ്യത്തെ നടപടിയായിരിക്കുമെന്ന്‌ &#8221; ലോകത്ത്‌ ബാലറ്റിലൂടെ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരം കയ്യാളുന്നതിനു ഏതാനും ദിവസം മുമ്പ്‌ ( 1957 മാര്‍ച്ച്‌ 28 ) പ്രഖ്യാപിച്ച ഇ എം എസിന്റെ വാക്കുകളാണോ ഈ മന്ത്രിസഭയിലെ കമ്മ്യൂണിസ്റ്റ്‌ അംഗങ്ങളെ നയിക്കുന്നത്‌? &#8220;ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പ്രവര്‍ത്തിക്കുന്നത്‌ എവിടെയായാലും, മന്ത്രി കസേരകളിരുന്നിട്ടായാലും, സഖാവ്‌ പി കൃഷ്‌ണപിള്ള അവസാനം എഴുതിയ രണ്ടു വാക്കുകള്‍ `സഖാക്കളെ മുന്നോട്ട്‌&#8217; എന്നത്‌ ഒരിക്കലും മറക്കരുതെന്ന്‌ &#8221; 1957 ല്‍ സത്യപ്രതിജ്ഞക്ക്‌ പോകും മുമ്പ്‌ ( 1957 മാര്‍ച്ച്‌ 28 ) സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ച ഇ എം എസിന്റെ ശബ്‌ദം ഈ മന്ത്രിമാരില്‍ എത്ര പേരുടെ മനസ്സിലുണ്ട്‌? &#8220;ഈ മന്ത്രിപദങ്ങള്‍ ശാശ്വതമല്ല. ഞങ്ങള്‍ മാറിയേക്കാം. അതില്‍ വ്യസനമില്ല. പക്ഷെ ഇറങ്ങിപ്പോകുമ്പോഴും ഞങ്ങള്‍ക്ക്‌ പറയാന്‍ കഴിയും, ഞങ്ങള്‍ അഴിമതിക്കും കൈക്കൂലിക്കും കൂട്ടുനില്‍ക്കാത്ത ആദ്യത്തെ മന്ത്രിസഭയാണെന്ന്‌ &#8221; എന്ന ഇ എം എസിന്റെ ശപഥം ( 1957 ആഗസ്റ്റ്‌ 6 ) നെഞ്ചത്ത്‌ കൈവെച്ച്‌ ആവര്‍ത്തിക്കാന്‍ ധൈര്യമുള്ള എത്ര മന്ത്രിമാര്‍ 1957 ന്റെ പൈതൃകം അവകാശപ്പെടുന്ന ഈ മന്ത്രിസഭയിലുണ്ട്‌.?&#8221; &#8220;മന്ത്രിമാരുടെ നിലവിലുള്ള ശമ്പളം 700 രൂപയാണ്‌. അത്‌ ഞങ്ങള്‍ 500 രൂപയായി ചുരുക്കുകയാണ്‌. കമ്മ്യൂണിസ്റ്റ്‌ മന്ത്രിമാര്‍ എല്ലാവരും 500 രൂപ വാങ്ങുകയുമില്ല. ജീവിക്കാന്‍ അത്യാവശ്യമുള്ളതേ ഞങ്ങള്‍ വാങ്ങുകയുള്ളൂ.&#8221; എന്ന്‌ നിയമസഭയില്‍ നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ (1957 മെയ്‌ <img src='http://s.wordpress.com/wp-includes/images/smilies/icon_cool.gif' alt='8)' class='wp-smiley' /> പ്രഖ്യാപിക്കാന്‍ ചങ്കുറ്റം കാട്ടിയ ഇ എം എസിന്റെ പിന്‍ഗാമികളാണോ അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ലക്ഷങ്ങള്‍ പൊടിപൊടിച്ച്‌ ആഡംബരഭവനങ്ങള്‍ മോടിപിടിപ്പിച്ച കോടിയേരി ബാലകൃഷ്‌ണനും സ്വന്തം മരുമകളെപ്പോലും സ്വന്തം സ്റ്റാഫില്‍ നിയമിച്ച്‌ ഖജനാവില്‍ നിന്ന്‌ `നോക്കുകൂലി&#8217; കൊടുക്കുന്ന പി കെ ശ്രീമതിയും!<br />
1957 ല്‍ ആദ്യകമ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരമേറ്റപ്പോള്‍, മുഖ്യമന്ത്രിയായ ഇ എം എസ്‌ പറഞ്ഞത്‌, &#8220;ഞങ്ങളാരും വ്യക്തികളെന്ന നിലയ്‌ക്കല്ല, വര്‍ണനാതീതമായ പീഡനപരമ്പരകള്‍ നേരിട്ട ഒരു മഹാപ്രസ്ഥാനത്തിന്റെ പ്രതിനിധികളെന്ന നിലയിലാണ്‌ ഈ സ്ഥാനത്ത്‌ എത്തിപ്പെട്ടതെന്നായിരുന്നു.&#8221; എന്നാല്‍ മന്ത്രി ശ്രീമതി, മകന്‍ സുധീര്‍നമ്പ്യാരുടെ ഭാര്യ ധന്യ എം നായരെ സ്വന്തം സ്റ്റാഫില്‍ അഡീഷണല്‍ പി എ തസ്‌തികയില്‍ പ്രതിമാസം 17,000 രൂപ ശമ്പളത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈ മന്ത്രിസ്ഥാനം ആകാശത്ത്‌ നിന്ന്‌ പൊട്ടിവീണുകിട്ടിയതെന്നാണോ കരുതിയത്‌? നാടിന്റെ വികസനത്തിനു സര്‍ക്കാര്‍ നല്‌കുന്ന പണം വികസനപ്രവര്‍ത്തനങ്ങള്‍ക്കു ചെലവിടാതെ വെട്ടിവിഴുങ്ങി പാര്‍ട്ടിക്കു കളങ്കമുണ്ടാക്കുന്ന സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ മുഖത്തുനോക്കി, പാര്‍ട്ടി പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ബസു ഏതാനും ദിവസം മുമ്പ്‌ രോഷം കൊണ്ട്‌ ജ്വലിച്ചപ്പോള്‍ ചോദിച്ചത്‌ &#8220;ഈ പണം നിങ്ങളുടെ തന്തമാരുടെയോ അപ്പൂപ്പന്‍മാരുടെയോ സ്വത്താണോ?&#8221; എന്നായിരുന്നുവല്ലോ. അതേ ചോദ്യം പി കെ ശ്രീമതിയോട്‌, കേരളത്തിലെ ഇടതുപക്ഷത്തെ നെഞ്ചേറ്റി സ്‌നേഹിക്കുന്ന ജനസമൂഹവും ചോദിച്ചുപോകും.<br />
അമ്മായി അമ്മ മന്ത്രി; മരുമകള്‍ പി എ! ഇത്‌ ഏത്‌ കാലത്തെങ്കിലും കേരളത്തില്‍ ഇടതുപക്ഷഭരണത്തില്‍ കേട്ടുകേള്‍വിയെങ്കിലും ഉള്ളതാണോ? സ്വന്തം മകന്‌ വെച്ചുവിളമ്പുന്നതിന്‌ പൊതുഖജനാവില്‍ നിന്ന്‌ മരുമകള്‍ക്ക്‌ `നോക്കുകൂലി&#8217; കൊടുക്കുന്ന മന്ത്രിയെ പേറേണ്ട ഗതികേടാണ്‌ സി പി ഐ എം ലെ ഗ്രൂപ്പുപോരുകളുടെ ബലാബലം വരുത്തിവെച്ചിരിക്കുന്നത്‌. സത്യപ്രതിജ്ഞചെയ്‌ത നാള്‍മുതല്‍, വിവാദങ്ങളുടെ കയത്തിലാണ്‌ ഈ മഹിളാമന്ത്രി. സത്യപ്രതിജ്ഞക്കു മുമ്പുതന്നെ വിവാദങ്ങള്‍ക്കു തുടക്കമിട്ടു എന്ന്‌ പറയുന്നതാകും ഏറെ ശരി. മന്ത്രിസ്ഥാനം ഉറപ്പായപ്പോള്‍ പി കെ ശ്രീമതി ആദ്യം ബന്ധപ്പെട്ടത്‌, മന്ത്രിമന്ദിരങ്ങള്‍ അലോട്ട്‌ ചെയ്യുന്ന ഉന്നതഉദ്യോഗസ്ഥനെയായിരുന്നു. തനിക്കിഷ്‌ടപ്പെട്ട ആഡംബരസൗധം തന്നെ അനുവദിക്കണമെന്നതായിരുന്നു ആവശ്യം. ശ്രീമതി ലക്ഷ്യമിട്ട രമ്യഹര്‍മ്യം മന്ത്രിസ്ഥാന ലബ്‌ധിയറിഞ്ഞപാടെ എം വിജയകുമാര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്ന്‌ ഈ ഉദ്യോഗസ്ഥന്‍ മറുപടി നല്‌കിയപ്പോള്‍ പി കെ ശ്രീമതി തട്ടിക്കയറിയത്‌ ഇങ്ങിനെയായിരുന്നു: &#8220;ഞാന്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമാണ്‌. അയാള്‍ക്ക്‌ എങ്ങിനെ എന്നെക്കാള്‍ പ്രാധാന്യം നിങ്ങള്‍ നല്‌കുന്നു?&#8221; സി പി ഐ എമ്മിന്റെ സംഘടനാ രീതികള്‍ പിടിപാടില്ലാതിരുന്ന ഉദ്യോഗസ്ഥന്‍ തടി രക്ഷപ്പെടുത്തിയത്‌ &#8220;സി എം ന്റെ നിര്‍ദ്ദേശമുണ്ടെന്ന&#8221; സൂചന നല്‌കിയായിരുന്നു. (സി എം എന്നാല്‍ മുഖ്യമന്ത്രി) പിന്നീട്‌ ശ്രീമതിയുടെ നാവില്‍ നിന്ന്‌ ഒറ്റവാചകം കൂടിയേ പുറത്തുവന്നുള്ളൂ. &#8220;എന്നാപിന്നെ നോക്കണ്ട. മറ്റേ വകുപ്പിലായിരിക്കും ഇത്‌.&#8221; ഇതിന്റെ പൊരുള്‍ ഉദ്യോഗസ്ഥന്‌ വ്യക്തമായി മനസ്സിലാകുകയും ചെയ്‌തു. അതായത്‌ മുഖ്യമന്ത്രിയുടെ ഗ്രൂപ്പിലാണ്‌ എം വിജയകുമാര്‍ എന്നായിരുന്നു ധ്വനി.<br />
അധികാരമേറ്റനാള്‍ മുതല്‍ എന്തെന്തു അഴിമതി ആരോപണങ്ങളാണ്‌ ആരോഗ്യവകുപ്പിനെ ചുറ്റിപ്പറ്റി ഉയര്‍ന്നത്‌. നനഞ്ഞാല്‍ പിന്നെ കുളിച്ചിട്ടുകയറാം എന്ന മട്ടിലാണ്‌ ഇപ്പോള്‍ മന്ത്രി ശ്രീമതി. ഈ വകുപ്പിലെ സുപ്രധാനതീരുമാനങ്ങള്‍ എടുക്കുന്നത്‌ മന്ത്രിയുടെ അനുജത്തിയുടെ ഭര്‍ത്താവും സി പി ഐ എം ലെ വിവാദപുരുഷന്മാരില്‍ ഒന്നാമനുമായ ഇ പി ജയരാജനാണെന്ന ആരോപണം ഇതിനു പുറമെയും. കോടിക്കണക്കിന്‌ രൂപയുടെ മരുന്നും യന്ത്രസാമഗ്രികളുമാണ്‌ ആരോഗ്യവകുപ്പിന്‌ വേണ്ടിവരുന്നത്‌. മന്ത്രിമന്ദിരം മുതല്‍ മന്ത്രിയുടെ ആഫീസിലെ ശിപായിയുടെ താമസസ്ഥലം വരെ നീണ്ടു കിടക്കുന്നു അഴിമതിയുടെ കണ്ണികള്‍. സംശയമുള്ളവര്‍ക്ക്‌ മന്ത്രിയുടെ ഒരു പി എ താമസിക്കുന്ന തിരുവനന്തപുരം നഗരത്തിനടുത്തുള്ള മേലാറനൂരിലെ എന്‍ ജി ഒ സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സിന്റെ മുന്നിലെ റോഡ്‌ ശ്രദ്ധിച്ചാല്‍ മതി. മരുന്ന്‌ മാഫിയയുടെ ആഡംബര കാറുകളുടെ പ്രവാഹം അവിടെ കാണാം. മന്ത്രിയുടെ &#8220;കിച്ചന്‍ ക്യാബിനറ്റിലെ&#8221; പ്രധാനിയാണത്രെ ഈ പുള്ളി.<br />
അഴിമതിയുടെ മഞ്ഞുമലയുടെ നേര്‍ത്ത അഗ്രം മാത്രമാണ്‌ ആരോഗ്യവകുപ്പില്‍ നിന്ന്‌ പലപ്പോഴും പുറത്തുവരുന്നത്‌. കാരണം വന്‍കിടമാധ്യമങ്ങള്‍ മിക്കതും മന്ത്രിയുടെ വലയിലാണ്‌. തെളിവു രേഖകള്‍ സഹിതം കയ്യില്‍ കിട്ടുന്ന അഴിമതികള്‍പോലും ചില മാധ്യമങ്ങള്‍ മന്ത്രിയുടെ ചെവിയില്‍ അറിയിച്ച്‌ വായനക്കാരില്‍ നിന്ന്‌ മറയ്‌ക്കും. മുന്‍കരുതല്‍ എടുത്തുകൊള്ളാനുള്ള സിഗ്നല്‍ ആണ്‌ അത്‌.<br />
മന്ത്രിയുടെ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന്‌ കുടിയിറക്കണമെന്ന്‌ സി പി ഐ എം തീരുമാനിച്ചതായി ഇപ്പോള്‍ വെണ്ടക്ക നിരത്തി ആഘോഷിക്കുന്ന മാധ്യമങ്ങളില്‍ എന്തുകൊണ്ട്‌ ഈ അസാധാരണ നിയമനത്തെക്കുറിച്ച്‌ ഒരു അക്ഷരവും ഇന്നേ വരെ അച്ചടിച്ചുവന്നില്ല എന്ന്‌ ആരും ചോദിക്കരുത്‌. ഇ പി ജയരാജന്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന്‌ രണ്ടുകോടി രൂപ കൈപ്പറ്റിയ വാര്‍ത്ത ബോംബ്‌ സ്‌ഫോടനം പോലെ വര്‍ഷിച്ച മാതൃഭൂമി യുടെ `നിര്‍ഭയ&#8217;പത്രപ്രവര്‍ത്തനത്തിനിടയില്‍ ഈ വാര്‍ത്ത കണ്ണില്‍പ്പെടാതെ പോയതാണ്‌ ഏറെ അത്ഭുതം.<br />
നികുതിദായകരായ മലയാളികളെ, ഈ മന്ത്രിസഭയെ അധികാരത്തലേറ്റാന്‍ വോട്ടു ചെയ്‌ത പൗരന്മാരെ, ഈ വിവരം അറിയിക്കാന്‍ ധൈര്യം കാട്ടിയ ഏക പത്രം ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ (2008 മെയ്‌ ഒന്ന്‌) ആയിരുന്നു. അതിനു സഹിക്കേണ്ടിവന്ന ക്ലേശങ്ങളും ചെറുതല്ല. സാധാരണനിലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെങ്കിലും മറ്റു മാധ്യമങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‌കുമെന്ന്‌ പ്രതീക്ഷിച്ചവര്‍ക്കെല്ലാം തെറ്റുപറ്റി. വാര്‍ത്ത കൂട്ടത്തോടെ മുക്കി പുതിയ മാധ്യമസിണ്ടിക്കേറ്റ്‌ മന്ത്രിയെ സുഖിപ്പിച്ചു. ഈ മാധ്യമപ്രവര്‍ത്തകരെല്ലാം മന്ത്രിയുടെ മുമ്പില്‍ നല്ലപിള്ളമാരായി. 1957 ലെ മന്ത്രിസഭയില്‍ അംഗമായിരുന്ന സി അച്യുതമേനോന്റെ ഇല്ലാത്ത അനന്തിരവള്‍ക്ക്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ്‌ കോഴ്‌സിനു പ്രവേശനം നല്‌കിയതായി കള്ള വാര്‍ത്ത ചമച്ച മാധ്യമങ്ങള്‍ അരനൂറ്റാണ്ടുകഴിഞ്ഞപ്പോള്‍, ഇടതുമന്ത്രിസഭയിലെ തന്നെ ഒരു മന്ത്രി സ്വന്തം മരുമകളെ സ്വന്തം പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതിനെ കണ്ണടച്ചു! കാലത്തിന്റെ മാറ്റം! അച്യുതമേനോന്റെ ഒരു മരുമകളും എം ബി ബി എസ്‌ കോഴ്‌സില്‍ പഠിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, മന്ത്രി ശ്രീമതിയുടെ മരുമകളെ സ്വന്തം സ്റ്റാഫില്‍ നിയമിച്ച്‌ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുന്നുവെന്നതിന്റെ തെളിവുകള്‍ക്ക്‌ വിവരാവകാശ കമ്മീഷനെ ആശ്രയിക്കേണ്ടിവന്നു ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌. അഴിമതി വാര്‍ത്തകള്‍ പൂഴ്‌ത്തിവെപ്പിക്കുന്നതു മാത്രമല്ല വ്യാജവാര്‍ത്തകളും രേഖകളും ചമയ്‌ക്കുന്നതും മന്ത്രിയുടെ ആഫീസിലെ ചില വിരുതന്മാര്‍ വിനോദമാക്കിയിരിക്കുകയാണ്‌. തിരുവനന്തപുരത്ത്‌ ആര്യനാട്ടുള്ള എയ്‌ഡ്‌സ്‌ സൊസൈറ്റിക്ക്‌ 98 കോടി രൂപ കേന്ദ്ര സഹായം ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പില്‍ നിന്ന്‌ കത്തയച്ചതായ ഒരു വാര്‍ത്ത ചില മാധ്യമങ്ങള്‍ നിരുത്തരവാദപരമായി അടുത്തയിടെ പ്രസിദ്ധീകരിച്ചിരുന്നു. സെക്രട്ടറിയേറ്റില്‍ നിന്ന്‌ ഈയിടെ റിട്ടയര്‍ ചെയ്‌ത ഒരു ഡെപ്യൂട്ടി സെക്രട്ടറിയെ ബലിയാടാക്കാനാണ്‌ മന്ത്രിയുടെ ആഫീസും ഒരു വിഭാഗം മാധ്യമങ്ങളും കഥകള്‍ ചമച്ചത്‌. മൂന്നു പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ കളങ്കത്തിന്റെ ചെറിയ പൊട്ടുപോലും വീഴാത്ത ഈ ഉദ്യോഗസ്ഥനെ മന്ത്രിയുടെ ആഫീസിലെ ഒരു മാധ്യമകങ്കാണി പാര്‍ശ്വവര്‍ത്തികളായ മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച്‌ എത്ര ക്രൂരമായിട്ടാണ്‌ വേട്ടയാടിയത്‌. ആരോഗ്യമന്ത്രിയുടെ സ്റ്റാഫില്‍ തന്നെയുള്ള ഗ്രൂപ്പ്‌ പോരാണ്‌ ഈ വ്യാജ കത്തിനു പിന്നില്‍ എന്നത്‌ മറനീക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. മന്ത്രിയുടെ ആഫീസിലെ മാധ്യമ കങ്കാണിയുടെ ഭ്രാന്തജല്‌പനങ്ങള്‍ വള്ളിപുള്ളി വിടാതെ പകര്‍ത്തിയ മാധ്യമങ്ങള്‍ വെട്ടിലായി. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ മന്ത്രിയുടെ ആഫീസിലെ ഉപജാപകവൃന്ദത്തിന്റെ പൂര്‍ണചിത്രം ജനങ്ങള്‍ക്കുമുമ്പിലെത്തും.<br />
മരുമകളെ സ്വന്തം സ്റ്റാഫില്‍ നിയമച്ചതിന്‌ മന്ത്രി ശ്രീമതി നല്‌കിയ വിശദീകരണമാണ്‌ അനധികൃത നിയമനത്തെക്കാള്‍ അപലപനീയം. ഇ കെ നായനാരും ഇത്തരത്തില്‍ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെന്നാണ്‌ മന്ത്രി ശ്രീമതിയുടെ വിശദീകരണത്തിലെ ധ്വനി. (മലയാള മനോരമ 2008 മെയ്‌ മൂന്ന്‌) ഈ കല്ലുവെച്ച നുണ നിഷേധിക്കാന്‍ നായനാരുടെ ദേഹവിയോഗത്തില്‍ മനം നൊന്തുകഴിയുന്ന ശാരദടീച്ചര്‍ തന്നെ വേണ്ടിവന്നുവെന്നതാണ്‌ ഏറെ ഖേദകരം. &#8220;നായനാര്‍ 11 വര്‍ഷം ഭരണത്തിലിരുന്നിട്ടും എന്റെയോ അദ്ദേഹത്തിന്റെയോ ബന്ധുക്കളില്‍ ആര്‍ക്കും ഒരു തസ്‌തികയിലും നിയമനം നല്‍കിയിട്ടില്ല. തോട്ടത്തില്‍ പണി അപേക്ഷിച്ചു വരുന്നവരോടു പോലും പാര്‍ട്ടി സെക്രട്ടറിയോടു ചോദിക്കാനായിരുന്നു നായനാര്‍ പറഞ്ഞിരുന്നത്‌. ഇക്കാര്യം ജനങ്ങള്‍ക്കും പാര്‍ട്ടിക്കും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന ജീവനക്കാര്‍ക്കും വ്യക്തമായി അറിയാം. മക്കള്‍ക്കോ മരുമക്കള്‍ക്കോ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലുമോ അവിഹിതമായി ഒന്നും നല്‌കിയിട്ടില്ല.&#8221; ശാരദ ടീച്ചറുടെ മനസ്സ്‌ ശ്രീമതിയുടെ ദുരാരോപണത്താല്‍ വെന്തുനീറുകയാണെന്ന്‌ ഈ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം പാര്‍ട്ടികളില്‍ നിന്നുള്ള അപവാദപ്രചരണത്തിന്‌ ഇരയാകാനാണ്‌ നായനാരുടെ വിധി എന്ന്‌ ശാരദടീച്ചര്‍ വിലപിക്കുന്നുണ്ടാകാം.<br />
ഇ കെ നായനാര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയ പി കെ ശ്രീമതിക്കെതിരെ ശബ്‌ദിക്കാന്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ നാവ്‌ എന്തുകൊണ്ട്‌ പൊങ്ങിയില്ല? സിനിമാനടന്‍ മമ്മൂട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കിയതിന്‌ ദില്ലി കേരള ഹൗസിലെ ജീവനക്കാരനെതിരെ ഭീഷണി മുഴക്കിയ പിണറായി വിജയന്‍ എന്തേ ഇതിനെതിരെ ഒരക്ഷരം ഉരിയാടിയില്ല. നായനാരുടെ പേരില്‍ കൂന്നുകൂട്ടുന്ന പണം മാത്രം മതിയോ, പാര്‍ട്ടിക്ക്‌. നായനാരുടെ അഭിമാനത്തിന്‌ വില ഇല്ലാതായോ? കളങ്കിതരായ കണ്ണൂര്‍ ലോബിയുടെ ആധിപത്യം പാര്‍ട്ടിയില്‍ ഉള്ള കാലം വരെയെങ്കിലും ശാരദ ടീച്ചര്‍ക്ക്‌ ആയുസ്സുണ്ടായില്ലെങ്കില്‍, ഇ കെ നായനാര്‍ വീണ്ടും വീണ്ടും അപവാദങ്ങള്‍ക്ക്‌ ഇരയാക്കപ്പെടും. അതിനെതിരെ ശബ്‌ദിക്കാന്‍ ശബ്‌ദമില്ലാത്ത ജനസഹസ്രങ്ങളുടെ നാവായി ശാരദടീച്ചര്‍ എങ്കിലും ഉണ്ടാകുമല്ലോ.<br />
കണ്ണൂരില്‍ സി പി ഐ എം നേതൃത്വത്തില്‍ ഉരുണ്ടുകൂടുന്ന ഉള്‍പ്പോരുകളാണ്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണനും മന്ത്രി പി കെ ശ്രീമതിക്കും നേരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെന്നതും ആര്‍ക്കും മറച്ചുപിടിക്കാനാകില്ല. കോടിയേരി ബാലകൃഷ്‌ണന്റെ പേരിലുള്ള പൂമൂടല്‍ വിവാദം പുറത്തുവന്നതും മന്ത്രി ശ്രീമതി മരുമകളെ സ്റ്റാഫില്‍ നിയമിച്ചത്‌ വിവാദമായതും വിവരാവകാശ നിയമപ്രകാരമുള്ള മാര്‍ഗ്ഗത്തിലൂടെയാണെന്നത്‌ യാദൃച്ഛികമല്ല. കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ നടത്തിയവരുടെ പട്ടിക വിവരാവകാശ നിയമപ്രകാരം കൈക്കലാക്കിയത്‌ ആ ക്ഷേത്രത്തിലെ ജീവനക്കാരനായ കൃഷ്‌ണഭട്ട്‌ ആയിരുന്നു. ഈ രേഖ ജനശക്തിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്‌ ആവശ്യത്തിലേറെ പ്രചാരണം നല്‌കി കൊഴുപ്പിച്ചത്‌ ഇ പി ജയരാജന്റെ ചില കയ്യാളുകളായിരുന്നു. മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ ആഫീസിലെ ഒരു ജീവനക്കാരനെ കൊണ്ടു തന്നെ ഈ വാര്‍ത്ത ഈ കേന്ദ്രങ്ങള്‍ ചാനലുകളില്‍ വരുത്തിച്ച്‌ ഉത്സവം പോലെ കൊണ്ടാടി. ഇ പി ജയരാജന്റെ ഉറ്റ ബന്ധുകൂടിയായ മന്ത്രി ശ്രീമതിയുടെ മരുമകളുടെ നിയമനം പുറത്തുകൊണ്ടുവരാന്‍ ശ്രീനിവാസന്‍ വേണുഗോപാല്‍ എന്നൊരാള്‍ ഇപ്പോള്‍ രംഗത്തിറങ്ങിയതും യാദൃച്ഛികമല്ല. വിവരാവകാശനിയമം വഴി തന്നെ ഇ പി ജയരാജന്‌ എതിര്‍ ഗ്രൂപ്പ്‌ തിരിച്ചടി നല്‍കിയിരിക്കുകയാണ്‌. ഈ പോര്‌ കൂടുതല്‍ കൂടുതല്‍ മുറുകുമ്പോള്‍ പിടിച്ചതിനെക്കാള്‍ വലുത്‌ മാളത്തില്‍ നിന്ന്‌ പുറത്തുവരുമെന്ന്‌ തീര്‍ച്ച. കോടിയേരി ബാലകൃഷ്‌ണന്റെ പി ബി യിലേക്കുള്ള രംഗപ്രവേശമാണ്‌ എതിര്‍ചേരിയെ ഇപ്പോള്‍ കൂടുതല്‍ അരിശം കൊള്ളിക്കുന്നത്‌. കോടിയേരിയുടെ മകന്റെ ആഡംബരകല്യാണത്തിന്റെ വിവാദം ചൂടാറും മുമ്പ്‌ തന്നെ ഇ പി ജയരാജന്റെ ബന്ധുവായ മന്ത്രി ശ്രീമതിയുടെ മുഖംമൂടിയും തെറിപ്പിക്കപ്പെട്ടു. ജയരാജന്റെ സ്വാധീനവലയത്തിലുള്ള പാര്‍ട്ടി പത്രവും കൈരളി ചാനലും ഉപയോഗിച്ച്‌ ആഭ്യന്തരവകുപ്പിനെതിരെ നടത്തുന്ന ഒളിയമ്പുകളും ഈ ഉള്‍പ്പോരിന്റെ ഭാഗം തന്നെ. പിണറായി വിജയന്റെ രാഷ്‌ട്രീയഭാവി ലാവ്‌ലിന്‍ കുംഭകോണക്കേസില്‍ തുലാസില്‍ തൂങ്ങുന്ന സാഹചര്യത്തില്‍ കണ്ണൂരിലെ കോടിയേരി &#8211; ജയരാജന്‍ പോരിന്‌ പിരിമുറുക്കം കൂടാനാണ്‌ സാധ്യത.<br />
പേഴ്‌സണല്‍ സ്റ്റാഫില്‍ ഉറ്റബന്ധുക്കളെ നിയമിക്കുന്ന ശ്രീമതിയുടെ നയം അഭംഗുരം തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ സി പി ഐ എം ലെ എല്ലാ എം എല്‍ എ മാര്‍ക്കും എം പി മാര്‍ക്കും ഇത്‌ വലിയ അനുഗ്രഹമാകുമായിരുന്നു. കാരണം പുതിയ നിയമപ്രകാരം ഈ ജനപ്രതിനിധികള്‍ക്ക്‌ പി എയെ വെക്കാന്‍ അവകാശമുണ്ട്‌. എം പി മാരുടെ പി എ ക്ക്‌ മുന്തിയ ശമ്പളമാണ്‌ ലഭിക്കുന്നത്‌. ഈ അവകാശം അവരവര്‍ക്കു തന്നെ വിട്ടുകൊടുത്താല്‍ അഞ്ചുവര്‍ഷക്കാലത്തേക്കെങ്കിലും സ്വന്തം വീട്ടിലെ തൊഴിലില്ലായ്‌മക്ക്‌ തെല്ലു പരിഹാരവുമാകും. മാത്രമല്ല, മന്ത്രി ശ്രീമതി അവകാശപ്പെടുംപോലെ സ്വന്തം ബന്ധുവിനെ തന്നെ നിയോഗിച്ചാല്‍ അടുക്കള രഹസ്യങ്ങളൊന്നും ചോരാതെയും രക്ഷകിട്ടും. ഇത്തരത്തിലൊരു പരീക്ഷണം, ഉത്തരമലബാറില്‍ നിന്നുള്ള സി പി ഐ എം മുന്‍ലോകസഭാംഗം പ്രയോഗിച്ചു പരാജയപ്പെട്ടതാണ്‌. സ്വന്തം ഭാര്യയെത്തന്നെ അദ്ദേഹം പി എ ആയി നിയമിച്ചു. പക്ഷെ പാര്‍ട്ടിയില്‍ എതിര്‍പ്പ്‌ ഉയര്‍ന്നപ്പോള്‍ അതില്‍ നിന്ന്‌ അദ്ദേഹത്തിന്‌ പിന്മാറേണ്ടിവന്നു.<br />
രണ്ടുവര്‍ഷം മുമ്പ്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വന്‍ഭൂരിപക്ഷത്തോടെ വോട്ടുചെയ്‌ത്‌ അധികാരത്തിലേറ്റിയവര്‍ ജീവനുള്ള മനുഷ്യരാണെന്ന്‌ മന്ത്രി ശ്രീമതിയെപ്പോലുള്ള ജനപ്രതിനിധികള്‍ വിസ്‌മരിക്കുന്നതാണ്‌ ഈ അഴിമതിക്കെല്ലാം ധൈര്യം നല്‌കുന്നത്‌. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ വോട്ടര്‍മാര്‍ നിര്‍ജീവപദാര്‍ത്ഥങ്ങളാണെന്ന്‌ ധരിച്ചുപോയാല്‍ പ്രത്യാഘാതം എന്താണെന്ന്‌ കര്‍ണാടകയിലെ വോട്ടര്‍മാര്‍ അടുത്തയിടെ തെളിയിച്ചതാണ്‌. വോട്ടര്‍മാര്‍ ജീവനുള്ള മനുഷ്യരാണെന്ന്‌ തെളിയിക്കപ്പെടുമ്പോള്‍ കുറ്റിപ്പുറത്ത്‌ പി കെ കുഞ്ഞാലിക്കുട്ടിക്കും കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്‌ണപിള്ളക്കും മറ്റും ഉണ്ടായ അനുഭവം ഇടതുപക്ഷജനാധിപത്യമുന്നണിയിലെ കളങ്കിതരായ ഓരോ മന്ത്രിക്കും നേരിടേണ്ടിവരും. അതിന്‌ മുമ്പ്‌ സ്വയം രാജിവെച്ച്‌ മാതൃക കാട്ടിയാല്‍ ഈ മുന്നണിയുടെ അവശേഷിക്കുന്ന പ്രതിച്ഛായക്ക്‌ എങ്കിലും കൂടുതല്‍ കളങ്കമേല്‌ക്കാതിരിക്കും.</span></p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/samastham.wordpress.com/86/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/samastham.wordpress.com/86/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/samastham.wordpress.com/86/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/samastham.wordpress.com/86/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/samastham.wordpress.com/86/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/samastham.wordpress.com/86/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/samastham.wordpress.com/86/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/samastham.wordpress.com/86/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/samastham.wordpress.com/86/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/samastham.wordpress.com/86/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/samastham.wordpress.com/86/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/samastham.wordpress.com/86/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=86&subd=samastham&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://samastham.wordpress.com/2008/06/26/sreemathi/feed/</wfw:commentRss>
		<slash:comments>11</slash:comments>
	
		<media:content url="http://1.gravatar.com/avatar/3e48047146e4ab63d70194fef3d87fe9?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>ജിമെയില്‍ ഇനി മലയാളത്തില്‍</title>
		<link>http://samastham.wordpress.com/2008/05/29/gmail/</link>
		<comments>http://samastham.wordpress.com/2008/05/29/gmail/#comments</comments>
		<pubDate>Thu, 29 May 2008 17:19:10 +0000</pubDate>
		<dc:creator>തനേഷ്‌ തമ്പി</dc:creator>
				<category><![CDATA[വാര്‍ത്ത]]></category>

		<guid isPermaLink="false">http://samastham.wordpress.com/?p=84</guid>
		<description><![CDATA[
ജി മെയില്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ജി  മെയില്‍ മലയാളത്തില്‍ ഉപയോഗിക്കാനുള്ള സംവിധാനത്തിന്‌ ഗൂഗിള്‍ തുടക്കം കുറിച്ചു.  ഇതനുസരിച്ച്‌ ജി മെയിലിലേക്ക്‌ സൈന്‍ ഇന്‍ ചെയ്‌തു പ്രവേശിച്ചാല്‍ പിന്നെ എല്ലാം  മലയാളത്തില്‍ തന്നെ ദൃശ്യമാകും. കംപോസ്‌ മെയില്‍ എന്നതിനു പകരം മെയില്‍ കമ്പോസ്‌  ചെയ്യുക എന്നും സെന്റ്‌ മെയില്‍ എന്നതിന്‌ അയച്ച മെയില്‍ എന്നും ട്രാഷ്‌ എന്നതിന്‌  ചവറ്റുകൊട്ട എന്നും മൊഴിമാറ്റം നടത്തിയിരിക്കുന്നത്‌ കാണാം.
ഈ [...]<img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=84&subd=samastham&ref=&feed=1" />]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p><a href="http://samastham.files.wordpress.com/2008/05/gmail.gif"><img class="alignnone size-medium wp-image-85" src="http://samastham.files.wordpress.com/2008/05/gmail.gif?w=300&#038;h=225" alt="" width="300" height="225" /></a></p>
<p>ജി മെയില്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ജി  മെയില്‍ മലയാളത്തില്‍ ഉപയോഗിക്കാനുള്ള സംവിധാനത്തിന്‌ ഗൂഗിള്‍ തുടക്കം കുറിച്ചു.  ഇതനുസരിച്ച്‌ ജി മെയിലിലേക്ക്‌ സൈന്‍ ഇന്‍ ചെയ്‌തു പ്രവേശിച്ചാല്‍ പിന്നെ എല്ലാം  മലയാളത്തില്‍ തന്നെ ദൃശ്യമാകും. കംപോസ്‌ മെയില്‍ എന്നതിനു പകരം മെയില്‍ കമ്പോസ്‌  ചെയ്യുക എന്നും സെന്റ്‌ മെയില്‍ എന്നതിന്‌ അയച്ച മെയില്‍ എന്നും ട്രാഷ്‌ എന്നതിന്‌  ചവറ്റുകൊട്ട എന്നും മൊഴിമാറ്റം നടത്തിയിരിക്കുന്നത്‌ കാണാം.<span id="more-84"></span></p>
<p>ഈ സൗകര്യം  നേടുന്നതിന്‌ ജി മെയില്‍ അക്കൗണ്ടില്‍ പ്രവേശിച്ച്‌ ഏറ്റവും മുകളില്‍ വലതുവശത്തായി  കാണുന്ന സെറ്റിംഗ്‌സില്‍ കടക്കുക. അതില്‍ ജനറല്‍ എന്ന ഭാഗത്ത്‌ ഭാഷ  തെരഞ്ഞെടുക്കുന്നതിനുള്ള ബോക്‌സ്‌ കാണും. അതില്‍ സാധാരണ ഇംഗ്ലീഷ്‌ യു എസ്‌  എന്നായിരിക്കും തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇതിനു പകരം മലയാളം തെരഞ്ഞെടുത്ത്‌ സേവ്‌  ചെയ്യുകയേ വേണ്ടൂ, മലയാളത്തില്‍ നിങ്ങള്‍ക്ക്‌ ജിമെയില്‍ സേവനം  പ്രാപ്‌തമാകും.</p>
<p>ഗൂഗിളിന്റെ തിരച്ചില്‍ സംവിധാനവും, ബ്ലോഗറിലെ പോസ്‌റ്റെഴുത്തും,  ഓര്‍ക്കൂട്ടിലെ സ്‌ക്രാപ്പെഴുത്തുമെല്ലാം മലയാളീകരിച്ച ഗൂഗിളിന്റെ  പ്രാദേശികവല്‍ക്കരണ ചരിത്രത്തിലെ ശ്രദ്ധേയമായ ചുവടുവെയ്‌പാണ്‌ ജിമെയില്‍ മലയാളം.  ഇതോടെ ഇംഗ്ലീഷ്‌ തീരെ അറിയാത്ത മലയാളികള്‍ക്ക്‌ ജിമെയില്‍ ഉപയോഗിക്കാന്‍ കൂടുതല്‍  എളുപ്പമാകും.</p>
<p>മലയാളീകരണത്തിന്റെ ബാലാരിഷ്ടതകള്‍ ഏറെ ഉണ്ടെന്നു തന്നെ പറയാം. പല  ഇംഗ്ലീഷ്‌ വാക്കുകള്‍ക്കും യോജിച്ചതും ലളിതമായതുമായി മലയാളം പദങ്ങള്‍  ലഭിക്കാതിരുന്നിട്ടുണ്ട്‌. ഇനി ബ്ലോഗുകളിലൂടെയും മറ്റും നടക്കുന്ന ചര്‍ച്ചകളിലൂടെ  പുതിയ വാക്കുകള്‍ ഗൂഗിളിനു സംഭാവന ചെയ്യാന്‍ ബൂലോകര്‍ക്കാവും. ഏതായാലും ഗൂഗിളിന്‌  അഭിവാദ്യം പറയാതെ തരമില്ല. അടിമുടി മലയാളീകരിച്ച ഒരു ബൂലോകത്തിലേക്ക്‌  അധികദൂരമില്ലെന്നതിന്‌ ഇതില്‍പ്പരം വേറെന്തു തെളിവു വേണം.</p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/samastham.wordpress.com/84/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/samastham.wordpress.com/84/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/samastham.wordpress.com/84/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/samastham.wordpress.com/84/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/samastham.wordpress.com/84/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/samastham.wordpress.com/84/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/samastham.wordpress.com/84/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/samastham.wordpress.com/84/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/samastham.wordpress.com/84/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/samastham.wordpress.com/84/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/samastham.wordpress.com/84/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/samastham.wordpress.com/84/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=84&subd=samastham&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://samastham.wordpress.com/2008/05/29/gmail/feed/</wfw:commentRss>
		<slash:comments>10</slash:comments>
	
		<media:content url="http://1.gravatar.com/avatar/3e48047146e4ab63d70194fef3d87fe9?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>

		<media:content url="http://samastham.files.wordpress.com/2008/05/gmail.gif?w=300" medium="image" />
	</item>
		<item>
		<title>നട്ടെല്ലിന്റെ സ്ഥാനത്ത്‌ വാഴത്തണ്ടായാല്‍&#8230;.</title>
		<link>http://samastham.wordpress.com/2008/05/22/dyfi/</link>
		<comments>http://samastham.wordpress.com/2008/05/22/dyfi/#comments</comments>
		<pubDate>Thu, 22 May 2008 07:37:12 +0000</pubDate>
		<dc:creator>തനേഷ്‌ തമ്പി</dc:creator>
				<category><![CDATA[മീഡിയ]]></category>
		<category><![CDATA[രാഷ്ട്രീയം]]></category>
		<category><![CDATA[വാര്‍ത്ത]]></category>
		<category><![CDATA[സമൂഹം]]></category>

		<guid isPermaLink="false">http://samastham.wordpress.com/?p=83</guid>
		<description><![CDATA[സന്തോഷ്‌ മാധവന്‍ എന്ന അമൃതചൈതന്യയുടെ അധോലോക കഥകളില്‍ നടുങ്ങി നില്‍ക്കുമ്പോഴാണ്‌  ഭദ്രാന്ദയുടെ കിറുക്കുകള്‍ കേരളം ടെലിവിഷനില്‍ ലൈവായി കണ്ടത്‌. പിന്നീട്‌ എത്രയെത്ര  സ്വാമിമാര്‍ വിശ്വചൈതന്യ ബോധിയെന്ന പഴയ സംവിധായകന്‍ സുനില്‍ മുതല്‍ മുതലമടയിലെ  സുനില്‍ ദാസും തൃശൂരിലെ ദിവ്യ ജോഷിയെന്ന ദിവ്യ മാത വരെ എത്രയെത്ര അവതാരങ്ങള്‍.  പാസ്റ്റര്‍മാരും അത്ഭുതജലം നല്‍കുന്ന മൊല്ലാക്കമാരുമൊക്കെയായി നൂറുകണക്കിന്‌  ആള്‍ദൈവങ്ങളാണ്‌ കഴിഞ്ഞ രണ്ടാഴ്‌ചയായി സമൂഹത്തിനു മുന്നില്‍  തുറന്നുകാണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌.
ഡി വൈ എഫ്‌ ഐയെ ബഹുദൂരം [...]<img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=83&subd=samastham&ref=&feed=1" />]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p>സന്തോഷ്‌ മാധവന്‍ എന്ന അമൃതചൈതന്യയുടെ അധോലോക കഥകളില്‍ നടുങ്ങി നില്‍ക്കുമ്പോഴാണ്‌  ഭദ്രാന്ദയുടെ കിറുക്കുകള്‍ കേരളം ടെലിവിഷനില്‍ ലൈവായി കണ്ടത്‌. പിന്നീട്‌ എത്രയെത്ര  സ്വാമിമാര്‍ വിശ്വചൈതന്യ ബോധിയെന്ന പഴയ സംവിധായകന്‍ സുനില്‍ മുതല്‍ മുതലമടയിലെ  സുനില്‍ ദാസും തൃശൂരിലെ ദിവ്യ ജോഷിയെന്ന ദിവ്യ മാത വരെ എത്രയെത്ര അവതാരങ്ങള്‍.  പാസ്റ്റര്‍മാരും അത്ഭുതജലം നല്‍കുന്ന മൊല്ലാക്കമാരുമൊക്കെയായി നൂറുകണക്കിന്‌  ആള്‍ദൈവങ്ങളാണ്‌ കഴിഞ്ഞ രണ്ടാഴ്‌ചയായി സമൂഹത്തിനു മുന്നില്‍  തുറന്നുകാണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌.</p>
<p>ഡി വൈ എഫ്‌ ഐയെ ബഹുദൂരം പിന്നിലാക്കി  യുവമോര്‍ച്ച ആള്‍ദൈവങ്ങളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധബന്ധം  പുറത്തെക്കിക്കുന്നതില്‍ തിളങ്ങി നിന്നു. ഒ രാജഗോപാലന്റെ ആള്‍ദൈവ ബന്ധങ്ങള്‍  പുറത്താക്കി കൈരളി ചാനല്‍ തിരിച്ചടിച്ചു. ആള്‍ദൈവങ്ങള്‍ക്കെതിരെ പൊലീസ്‌ വേട്ട  തുടരുമ്പോഴും നേട്ടം തങ്ങളുടേതാക്കാന്‍ ആഭ്യന്തര വകുപ്പിന്‌ കഴിയുന്നില്ല. പല  സ്വാമിമാരെയും പിടിക്കുമ്പോള്‍ അവര്‍ ബാലേട്ടാ&#8230; എന്നുവിളിച്ച്‌ കേഴുന്നത്‌  ആഭ്യന്തര മന്ത്രിക്ക്‌ തലവേദനയും സൃഷ്ടിക്കുന്നു. അതുകൊണ്ടു കൂടിയാവണം ഡി വൈ എഫ്‌  ഐയ്‌ക്കും മിണ്ടാട്ടം മുട്ടുന്നത്‌.<span id="more-83"></span></p>
<p>അതേസമയം കൈരളി പീപ്പിള്‍ ചാനല്‍  ആള്‍ദൈവങ്ങള്‍ക്കെതിരെ നടത്തുന്ന ക്യാംപൈന്‍ അഭിനന്ദനമര്‍ഹിക്കുന്ന ഒന്നു  തന്നെയാണ്‌. നവോത്ഥാനകേരളത്തിലെ ഇത്തരം ആഴുക്കുകളെ തുറന്നു കാണിക്കുന്നതിന്‌  സ്‌തുത്യര്‍ഹമായ സേവനം തന്നെയാണ്‌ കൈരളി ടീം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഓരോ  ദിവസവും പുതിയ പുതിയ ആള്‍ദൈവങ്ങളുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാന്‍ കൈരളി  ലേഖകര്‍ മത്സരിക്കുകയാണ്‌. അതിനു പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയ കാരണങ്ങള്‍  ഉണ്ടെങ്കില്‍ തന്നെ അത്‌ സമൂഹത്തിലുണ്ടാക്കുന്ന അലയൊലികള്‍ ചെറുതല്ല.</p>
<p>മുമ്പ്‌  അമൃതാനന്ദമയിയെയും രവിശങ്കറെയും പോലുള്ള ആള്‍ദൈവങ്ങളുടെ അഭിമുഖം കൊടുത്ത്‌  അവര്‍ക്ക്‌ ഇടതുപക്ഷ കാഴ്‌ചക്കാര്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കാന്‍  ശ്രമിച്ചവരാണ്‌ കൈരളിക്കാര്‍ എന്നു മറക്കുന്നില്ല. എ കെ ജി സെന്ററില്‍ ആനന്ദോത്സവം  നടത്താന്‍ ശ്രമിച്ച എം എ ബേബിയാണല്ലോ കൈരളിയുടെ തലപ്പത്ത്‌. പാര്‍ട്ടിക്കകത്ത്‌  ആര്‍ക്കെങ്കിലുമെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ആള്‍ദൈവ  വാര്‍ത്തകള്‍ക്കുപിന്നിലെന്നും കരുതപ്പെടുന്നുണ്ട്‌. എന്തുതന്നെയായാലും ഉചിതമായ  നടപടിയാണ്‌ സമൂഹത്തിനായി കൈരളി ചെയ്യുന്നത്‌.</p>
<p>യുവജനസംഘടനകള്‍  കള്ളസ്വാമിമാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. പലയിടത്തും അത്തരം സ്ഥാപനങ്ങള്‍  അടിച്ചു തകര്‍ക്കുന്നു. ഡി വൈ എഫ്‌ ഐയുടെ രാജേഷുമാര്‍ നാടുനീളെ നടന്ന്‌  പ്രസ്‌താവനയിറക്കുന്നു. എന്നിട്ടും അമൃതാനന്ദമയിക്കെതിരെയോ, ശ്രീ ശ്രീ  രവിശങ്കറിനെതിരെയോ, സായിബാബക്കെതിരെയോ എന്തെങ്കിലും നാവനക്കാന്‍ ഇക്കൂട്ടര്‍ ധൈര്യം  കാണിച്ചില്ല. അവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെടാനുള്ള ആര്‍ജ്ജവം  ആര്‍ക്കുമുണ്ടായില്ല. അതെങ്ങനെ യുവജന നേതാക്കളുടെ നട്ടെല്ലിന്റെ സ്ഥാനത്ത്‌  വാഴപ്പിണ്ടിയാണെങ്കില്‍ ഇങ്ങനെയല്ലാതെ പിന്നെന്താണ്‌ സംഭവിക്കുക.</p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/samastham.wordpress.com/83/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/samastham.wordpress.com/83/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/samastham.wordpress.com/83/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/samastham.wordpress.com/83/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/samastham.wordpress.com/83/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/samastham.wordpress.com/83/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/samastham.wordpress.com/83/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/samastham.wordpress.com/83/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/samastham.wordpress.com/83/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/samastham.wordpress.com/83/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/samastham.wordpress.com/83/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/samastham.wordpress.com/83/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=83&subd=samastham&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://samastham.wordpress.com/2008/05/22/dyfi/feed/</wfw:commentRss>
		<slash:comments>8</slash:comments>
	
		<media:content url="http://1.gravatar.com/avatar/3e48047146e4ab63d70194fef3d87fe9?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>ചെഗുവേരയും കാസ്‌റ്റ്‌ലസും</title>
		<link>http://samastham.wordpress.com/2008/05/20/deshabhimani/</link>
		<comments>http://samastham.wordpress.com/2008/05/20/deshabhimani/#comments</comments>
		<pubDate>Tue, 20 May 2008 10:27:53 +0000</pubDate>
		<dc:creator>തനേഷ്‌ തമ്പി</dc:creator>
				<category><![CDATA[മീഡിയ]]></category>
		<category><![CDATA[വാര്‍ത്ത]]></category>
		<category><![CDATA[വ്യക്തി]]></category>
		<category><![CDATA[സമൂഹം]]></category>

		<guid isPermaLink="false">http://samastham.wordpress.com/?p=82</guid>
		<description><![CDATA[ജാതിയതയുടെയും  മതഭ്രാന്തിന്റെയും ചോരക്കഥകള്‍ ഓരോ ദിവസത്തെയും മാധ്യമവാര്‍ത്തകളെ പൊള്ളിക്കുന്ന  അനുഭവമാക്കുമ്പോള്‍ അപൂര്‍വ്വമായെങ്കിലും മഴപെയ്യാറുണ്ട്‌. 20 മെയ്‌ 2005ലെ  ദേശാഭിമാനി പത്രം വായിച്ചപ്പോള്‍ അത്തരത്തിലൊരു വാര്‍ത്തകണ്ടു. ജാതിയുടെയും  മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ സ്വതന്ത്രമായി ജീവിക്കുകയും വിവാഹം  കഴിക്കുകയും ചെയ്‌ത രണ്ടു പേരെക്കുറിച്ചുള്ള കഥ. പുതിയ തലമുറയിലെ പ്രണയിനികള്‍  ജാതകം വരെ നോക്കി പ്രണയിക്കുന്ന ഇക്കാലത്ത്‌ ഈ കഥ ആരെയെങ്കിലും ആവേശം  കൊള്ളിച്ചിരുന്നെങ്കില്‍&#8230;.
ഇനിയും വായിക്കാത്തവര്‍ക്കായി ദേശാഭിമാനി  വാര്‍ത്ത ചുവടെ
ചെഗുവേരയ്‌ക്ക്‌ വിവാഹമായി; [...]<img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=82&subd=samastham&ref=&feed=1" />]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p><span style="font-family:AnjaliOldLipi;font-size:small;">ജാതിയതയുടെയും  മതഭ്രാന്തിന്റെയും ചോരക്കഥകള്‍ ഓരോ ദിവസത്തെയും മാധ്യമവാര്‍ത്തകളെ പൊള്ളിക്കുന്ന  അനുഭവമാക്കുമ്പോള്‍ അപൂര്‍വ്വമായെങ്കിലും മഴപെയ്യാറുണ്ട്‌. 20 മെയ്‌ 2005ലെ  ദേശാഭിമാനി പത്രം വായിച്ചപ്പോള്‍ അത്തരത്തിലൊരു വാര്‍ത്തകണ്ടു. ജാതിയുടെയും  മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ സ്വതന്ത്രമായി ജീവിക്കുകയും വിവാഹം  കഴിക്കുകയും ചെയ്‌ത രണ്ടു പേരെക്കുറിച്ചുള്ള കഥ. പുതിയ തലമുറയിലെ പ്രണയിനികള്‍  ജാതകം വരെ നോക്കി പ്രണയിക്കുന്ന ഇക്കാലത്ത്‌ ഈ കഥ ആരെയെങ്കിലും ആവേശം  കൊള്ളിച്ചിരുന്നെങ്കില്‍&#8230;.</span><span id="more-82"></span></p>
<p>ഇനിയും വായിക്കാത്തവര്‍ക്കായി <a href="http://www.deshabhimani.com/Profile.aspx?user=9031">ദേശാഭിമാനി  വാര്‍ത്ത</a> ചുവടെ</p>
<p><span style="font-family:AnjaliOldLipi;font-size:small;"><em><strong>ചെഗുവേരയ്‌ക്ക്‌ വിവാഹമായി; വധു കാസ്‌റ്റ്‌ലെസ്‌? </strong><br />
സ്വന്തം ലേഖകന്‍<br />
കൊച്ചി: നാലുവര്‍ഷത്തിലേറെ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍  ചെഗുവേര ജീവിതസഖിയെ കണ്ടെത്തി. പുനലൂരിലെ കാസ്‌റ്റ്‌ലെസ്‌ കുടുംബത്തിലെ ഇളയ പെതരി  ഷൈന്‍ കാസ്‌റ്റ്‌ലെസ്‌. കാസ്‌റ്റ്‌ലെസ്‌ സീനിയറിന്‍െറയും കാസ്‌റ്റ്‌ലെസ്‌  ജൂനിയറിന്‍െറയും സഹോദരി. ദുബായിലെ പ്രശസ്‌ത സ്ഥാപനത്തില്‍ അനിമേറ്ററായ മുണ്ടക്കയം  പാലമൂട്ടി ഹനീഫയുടെ മകന്‍ ചെഗുവേര ജാതി-മത വിശ്വാസങ്ങള്‍ക്കതീതമായ  വൈവാഹികബന്ധത്തിനായുള്ള അന്വേഷണത്തിലായിരുന്നു. ജീവിതത്തിലോ ഔദ്യോഗികരേഖകളിലോ  ജാതിയും മതവുമില്ലാത്ത കുടുംബമാണ്‌ ചെഗുവേരയുടേത്‌. ജാതി-മത വിശ്വാസങ്ങളോട്‌  കലഹിക്കുന്നവര്‍ വിവാഹംപോലുള്ള ആവശ്യം വരുമ്പോള്‍ കലഹം മാറ്റിവയ്‌ക്കലാണ്‌ പതിവ്‌.  എല്ലാ ചെഗുവേരയുടെ ജ്യേഷ്‌ഠന്‍ ഹോചിമിനും കലഹം കൈവിടാതെയാണ്‌ വരാപ്പുഴക്കാരി സിലയെ  വിവാഹം കഴിച്ചത്‌. ചിത്രകാരനായ ഹോചിമിനും കുടുംബവും കൊച്ചിയിലാണ്‌ താമസം.  തൃപ്പൂണിത്തുറ ആര്‍എ𦣳381;ി കോളേജില്‍ നിന്ന്‌ ബിഎഫ്‌എ നേടിയ ചെഗുവേര  വിവാഹാലോചനയുടെ ഭാഗമായി മലയാളപത്രങ്ങളിലെല്ലാം പലവട്ടം പരസ്യം നല്‍കി. ജാതിയിലും  മതത്തിലും വിശ്വസിക്കാത്ത പെണ്‍കുട്ടിയെ അന്വേഷിക്കുന്ന പരസ്യത്തിന്‌ മോശമല്ലാത്ത  പ്രതികരണവുമുണ്ടായി. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ പലരും വിശ്വാസത്തില്‍ വെള്ളം  ചേര്‍ക്കുന്നതായി കണ്ട്‌ പിന്‍വാങ്ങി. പുനലൂര്‍ കല്ലുമല കാസ്‌റ്റ്‌ലെസ്‌  വീട്ടിലേക്ക്‌ രണ്ടുവര്‍ഷം മുമ്പാണ്‌ ചെഗുവേരയുടെ ആലോചന എത്തിയത്‌. അന്ന്‌ ഷൈനി  പഠിക്കുകയായിരുന്നു. ഇപ്പോള്‍ സുവോളജിയില്‍ എംഫില്‍ പൂര്‍ത്തിയാക്കിയതോടെ  വീട്ടുകാര്‍ ആലോചന ഗൗരവമാക്കി. മതപരമായ ആചാരാനുഷ്‌ഠാനങ്ങളൊന്നുമില്ലാതെ വിവാഹം  നടത്താമെന്ന്‌ ധാരണയായി. പരസ്‌പരം മാലചാര്‍ത്തലും സദ്യയും മാത്രമായിരിക്കും  ചടങ്ങുകള്‍. മെയ്‌ 25ന്‌ പകല്‍ 12 ന്‌ പുനലൂരിലെ സ്വയംവര ഓഡിറ്റോറിയത്തിലാണ്‌  വിവാഹം. ഷൈനിന്റെ മാതാപിതാക്കളായ ഫസലുദ്ദീനും ആഗ്നസും ജാതി-മത  വേലിക്കെട്ടുകളിലൊന്നും വിശ്വസിക്കുന്നില്ല. മക്കള്‍ക്ക്‌ കാസ്‌റ്റ്‌ലെസ്‌ എന്ന  പേരിട്ടതും അതുകൊണ്ടുതന്നെ. ഇതിന്‍െറ ഭാഗമായി സമുദായങ്ങളി𦣳368;ിന്ന്‌ ഏറെ  എതിര്‍പ്പ്‌ പലപ്പോഴും നേരിടേണ്ടിവന്നിട്ടുമുണ്ട്‌. പുനലൂര്‍ നഗരസഭ ആക്‌ടിങ്‌  ചെയര്‍മാനാണ്‌ കാസ്‌റ്റ്‌ലെസ്‌ ജൂനിയര്‍. </em></span></p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/samastham.wordpress.com/82/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/samastham.wordpress.com/82/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/samastham.wordpress.com/82/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/samastham.wordpress.com/82/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/samastham.wordpress.com/82/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/samastham.wordpress.com/82/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/samastham.wordpress.com/82/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/samastham.wordpress.com/82/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/samastham.wordpress.com/82/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/samastham.wordpress.com/82/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/samastham.wordpress.com/82/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/samastham.wordpress.com/82/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=82&subd=samastham&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://samastham.wordpress.com/2008/05/20/deshabhimani/feed/</wfw:commentRss>
		<slash:comments>2</slash:comments>
	
		<media:content url="http://1.gravatar.com/avatar/3e48047146e4ab63d70194fef3d87fe9?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>140 എംഎല്‍എമാര്‍ക്കും കേരളം മാപ്പുനല്‍കട്ടെ</title>
		<link>http://samastham.wordpress.com/2008/04/04/niyamasabha/</link>
		<comments>http://samastham.wordpress.com/2008/04/04/niyamasabha/#comments</comments>
		<pubDate>Fri, 04 Apr 2008 07:33:20 +0000</pubDate>
		<dc:creator>തനേഷ്‌ തമ്പി</dc:creator>
				<category><![CDATA[രാഷ്ട്രീയം]]></category>
		<category><![CDATA[ലേഖനം]]></category>
		<category><![CDATA[വിശകലനം]]></category>

		<guid isPermaLink="false">http://samastham.wordpress.com/?p=80</guid>
		<description><![CDATA[നിയമസഭയുടെ സുവര്‍ണ്ണജൂബിലി വേളയിലെ അവസാനത്തെ  സമ്മേളനം, അതായത്‌ പന്ത്രണ്ടാം നിയമസഭയുടെ ഏഴാം സമ്മേളനം തീര്‍ത്തും വഴിപാടായി.  പ്രതിപക്ഷം ഒരുക്കിവെച്ചിരുന്ന പടക്കങ്ങളെല്ലാം വേണ്ടത്ര ഗൃഹപാഠം  ചെയ്യാത്തതുകൊണ്ട്‌ കുതിര്‍ന്നു. ഫെബ്രുവരി 20ന്‌ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ  തുടങ്ങിയ സഭ പതിനാല്‌ ദിവസം സമ്മേളിച്ചു. ഇതിനിടെ ബജറ്റവതരണവും നാലുമാസത്തെ  വോട്ടോണ്‍ അക്കൗണ്ടും ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി, ദേവസ്വം ബോര്‍ഡുകളുടെ  നിയമനം പി എസ്‌ സിക്ക്‌ വിടല്‍, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ തുടങ്ങി [...]<img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=80&subd=samastham&ref=&feed=1" />]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p><font face="AnjaliOldLipi" size="3">നിയമസഭയുടെ സുവര്‍ണ്ണജൂബിലി വേളയിലെ അവസാനത്തെ  സമ്മേളനം, അതായത്‌ പന്ത്രണ്ടാം നിയമസഭയുടെ ഏഴാം സമ്മേളനം തീര്‍ത്തും വഴിപാടായി.  പ്രതിപക്ഷം ഒരുക്കിവെച്ചിരുന്ന പടക്കങ്ങളെല്ലാം വേണ്ടത്ര ഗൃഹപാഠം  ചെയ്യാത്തതുകൊണ്ട്‌ കുതിര്‍ന്നു. ഫെബ്രുവരി 20ന്‌ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ  തുടങ്ങിയ സഭ പതിനാല്‌ ദിവസം സമ്മേളിച്ചു. ഇതിനിടെ ബജറ്റവതരണവും നാലുമാസത്തെ  വോട്ടോണ്‍ അക്കൗണ്ടും ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി, ദേവസ്വം ബോര്‍ഡുകളുടെ  നിയമനം പി എസ്‌ സിക്ക്‌ വിടല്‍, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ തുടങ്ങി  മൂന്ന്‌ ബില്ലുകളും പാസാക്കി. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എന്നതൊഴിച്ചാല്‍  സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലിനോ വിമര്‍ശനങ്ങള്‍ക്കോ തിരുത്തലുകള്‍ക്കോ യാതൊരു  ഇടവും സമ്മേളനത്തിലുണ്ടായില്ല. നിര്‍ജ്ജീവമായ പ്രതിപക്ഷവും നിര്‍വികാരരായ  ഭരണപക്ഷവും തോളുരുമ്മി നിന്ന്‌ സമ്മേളനനടപടികള്‍ അവസാനിപ്പിച്ചു എന്നു പറയുന്നതാവും  ഭംഗി. ജനങ്ങള്‍ തിരഞ്ഞെടുത്തു വിട്ടവരാണെന്ന ബോധത്തോടെ ജനപക്ഷത്തു നിന്ന്‌  എന്തെങ്കിലും സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇതിനപ്പുറം തങ്ങളില്‍ നിന്ന്‌  പ്രതീക്ഷിക്കേണ്ടതില്ലെന്ന പ്രതിപക്ഷ വിളംബരം കൂടിയായിരുന്നു ഇത്‌. </font></p>
<p><span id="more-80"></span><font face="AnjaliOldLipi" size="3">പന്ത്രണ്ടാം  നിയമസഭയുടെ കഴിഞ്ഞ ആറു സമ്മേളനങ്ങളും തഥൈവ. യു ഡി എഫ്‌ നടപ്പിലാക്കാനിരുന്നതെല്ലാം  എല്‍ ഡി എഫ്‌ നടപ്പിലാക്കുമ്പോള്‍ എന്തിന്‌ വെറുതെ വിമര്‍ശിച്ച്‌ ഊര്‍ജ്ജം  പാഴാക്കുന്നു എന്നതാവാം പ്രതിപക്ഷത്തിന്റെ ഉള്ളിലിരിപ്പ്‌. ചുട്ടുപൊള്ളുന്ന  വിലക്കയറ്റമായാലും ഭൂമാഫിയയുടെ നീരാളിപ്പിടുത്തമായാലും സഭയെ ഇളക്കിമറിക്കാന്‍ പോന്ന  ഉഗ്രവിഷയങ്ങളുമായാണ്‌ പ്രതിപക്ഷം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്‌. എന്നാല്‍  ആവശ്യമില്ലാതെ ബഹളം കൂട്ടിയും വഴിപാടുപോലെ സഭവിട്ടിറങ്ങിയും നിരാഹാരപ്രഹസനം  നടത്തിയും കൈയ്യിലുള്ള ഊര്‍ജ്ജം കളഞ്ഞു. ഭൂകമ്പമുണ്ടാക്കുമെന്നു കരുതിയിരുന്ന  എച്ച്‌ എം ടി വിവാദം ഒരു ഞരക്കം പോലും സൃഷ്‌ടിച്ചില്ലെന്നുള്ളത്‌ ഏറെ പരിതാപകരമായി.  </font></p>
<p><font face="AnjaliOldLipi" size="3">മുന്നണിക്കകത്തെയും പാര്‍ട്ടികള്‍ക്കുള്ളിലെയും ആഭ്യന്തരകലഹങ്ങളും  മന്ത്രിമാരുടെ ഏകോപനമില്ലായ്‌മയും നിരന്തരവിവാദങ്ങളും നിമിത്തം പ്രതിസന്ധിയുടെ  കയത്തിലായിരുന്നു ഭരണപക്ഷം. പ്രതിപക്ഷത്തിനാവാട്ടെ കുട്ടനിറയെ ചൂടപ്പം പോലുള്ള  വിഷയങ്ങള്‍. കത്തിനില്‌ക്കുന്ന എച്ച്‌ എം ടി വിവാദം. സമാനതകളില്ലാത്ത വിലക്കയറ്റം,  കെട്ടടങ്ങാതെ മെര്‍ക്കിസ്റ്റണ്‍ വിവാദം, ലക്ഷ്യം കാണാത്ത വാര്‍ഷിക പദ്ധതി  എന്നിങ്ങനെ വിഷയങ്ങള്‍ നിരവധി. മൂലമ്പള്ളിയിലെ കണ്ണില്‍ചോരയില്ലാത്ത കുടിയിറക്കലും  എരയാംകുടി ഭൂസമരവും ചെങ്ങറയുമെല്ലാം ഭരണപക്ഷത്തിന്റെ ഉറക്കം കെടുത്തുമെന്നായിരുന്നു  കരുതിയത്‌. ലക്കും ലഗാനവുമില്ലാത്ത ദേവസ്വം മന്ത്രി തൊട്ടതെല്ലാം അബദ്ധമാവുകയാണ്‌.  ഏറ്റവുമൊടുവിലത്തെ പൂന്താനം വിവാദവും ദേവസ്വം ബോര്‍ഡിലെ വിഴുപ്പലക്കലും  പത്രത്താളുകളെ മലീമസമാക്കിക്കൊണ്ടിരിക്കുന്നു. ഭരണപക്ഷത്തിനെതിരായ കുറ്റവിചാരണ സഭയെ  പ്രകമ്പനം കൊള്ളിക്കുമെന്നാണ്‌ മാധ്യമങ്ങള്‍ പ്രവചിച്ചത്‌. </font></p>
<p><font face="AnjaliOldLipi" size="3">ഒടുവില്‍  സമ്മേളനത്തിന്‌ പരിസമാപ്‌തിയായപ്പോള്‍ വെടിക്കെട്ടുകാണാന്‍ കാത്തുനിന്നവരെ, ജനരോഷം  പ്രതിപക്ഷത്തിലൂടെ സഭയിലുയരുമെന്ന്‌ കിനാവുകണ്ടവരെ വിഡ്‌ഢികളാക്കി കഴിഞ്ഞ  കുറച്ചുകാലമായി തുടര്‍ന്നുവരുന്ന തിരക്കഥ പൂര്‍ത്തിയാക്കിയാണ്‌ സഭ അവസാനിച്ചത്‌.  ആരും ആരെയും വേദനിപ്പിക്കുന്നില്ല. പിന്നെ കണ്ണില്‍ പൊടിയിടാന്‍ കുറച്ച്‌  ആരോപണങ്ങള്‍. ചടങ്ങുപോലെ ഇറങ്ങിപ്പോക്കുകള്‍. ഇഴപിരിച്ചുള്ള ചര്‍ച്ചകളില്ല,  ഗൗരവമുള്ള വിമര്‍ശനങ്ങളില്ല. ഉപരിപ്ലവമായ വാചകക്കസര്‍ത്തുകള്‍ മാത്രം.  </font></p>
<p><font face="AnjaliOldLipi" size="3">നയപ്രഖ്യാപനം ഭാഗികമായി ചോര്‍ത്തി `കേരളാ കൗമുദി&#8217; പ്രസിദ്ധീകരിച്ചതിന്റെ  ഒച്ചപ്പാടോടെയായിരുന്നു ആദ്യദിവസം ആരംഭിച്ചത്‌. ചോരാന്‍ മാത്രമുള്ള പുതുമയൊന്നും  അതിനുണ്ടായിരുന്നില്ല എന്നത്‌ ഒരു വസ്‌തുത തന്നെയാണ്‌. ആര്‍ക്കും  ഗണിച്ചെടുക്കാവുന്ന നയപ്രഖ്യാപനമായിരുന്നു ഗവര്‍ണര്‍ നടത്തിയത്‌. ചോദ്യോത്തരവും  ബജറ്റും നയപ്രഖ്യാപനവുമെല്ലാം ടെലിവിഷന്‍ ചാനലുകള്‍ നേരിട്ട്‌ സംപ്രക്ഷേപണം  ചെയ്യുന്നുണ്ടെന്ന തിരിച്ചറിവ്‌ നമ്മുടെ സാമാജികര്‍ക്കുണ്ട്‌. അതുകൊണ്ടാണല്ലോ  മുന്‍കാലങ്ങളില്‍ ബഹളങ്ങളില്ലാതെ അവസാനിച്ചിരുന്ന ചോദ്യോത്തര വേള പോലും ഇപ്പോള്‍  ഇടക്കിടെ ബഹളമയമാകുന്നത്‌. `വിഷ്വല്‍ സെന്‍സു&#8217;ള്ള പ്രതിപക്ഷത്തെ പി സി  വിഷ്‌ണുനാഥ്‌, ജോര്‍ജ്‌ മേഴ്‌സിയര്‍, എം എ വാഹിദ്‌, അബ്‌ദുറഹിമാന്‍ രണ്ടത്താണി, ബി  ബാബുപ്രസാദ്‌ എന്നിവര്‍ രണ്ടു വലിയ ബാനറുകളുമായാണ്‌ സഭയിലെത്തിയത്‌. ഭൂമാഫിയക്കു  കൂട്ടുനിന്ന മന്ത്രിമാരെ പുറത്താക്കുക, വിലക്കയറ്റം തടയുക എന്ന ബാനറിലെ  തലക്കെട്ടുകള്‍ വരാനിരിക്കുന്ന ഭൂകമ്പങ്ങളുടെ തുടക്കമായി വ്യാഖ്യാനിച്ചവര്‍ക്ക്‌  തെറ്റി.</font></p>
<p><font face="AnjaliOldLipi" size="3">ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ആരംഭിച്ച  ആദ്യദിവസം വിലക്കയറ്റത്തെക്കുറിച്ച്‌ അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി  നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി. വിലക്കയറ്റത്തിനു കാരണം  സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന്‌ പ്രതിപക്ഷവും അല്ല കേന്ദ്ര  സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്‌മയാണെന്ന്‌ ഭരണപക്ഷവും പതിവ്‌ പല്ലവികള്‍  ആവര്‍ത്തിച്ചു. വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ ജനം എന്തു ചെയ്യണമെന്നു മാത്രം  ഇരുകൂട്ടരും പറഞ്ഞില്ല. അല്ലെങ്കിലും ഇറങ്ങിപ്പോവുക എന്നുള്ളത്‌ ഒരു വഴിപാടാണല്ലോ.  ഇറങ്ങിപ്പോയില്ലെങ്കില്‍ ആരെങ്കിലും തങ്ങളെ പഴിക്കുമോ എന്ന ഭയം പ്രതിപക്ഷ  നേതാവിനുണ്ടെന്നു തോന്നുന്നിപ്പോകുന്നു. </font></p>
<p><font face="AnjaliOldLipi" size="3">സൈബര്‍ സിറ്റി ആലോചനായോഗത്തിലേക്ക്‌  ഐടി പ്രതിനിധികളെ വിളിച്ചില്ലെന്നും ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ്‌ പ്രതിനിധികള്‍  മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും ദില്ലിയിലായിരുന്ന മുഖ്യമന്ത്രിക്കു വേണ്ടി  ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സഭയില്‍ മറുപടി നല്‍കി. കളമശേരിയില്‍  സൈബര്‍സിറ്റി സംബന്ധിച്ച ഒരു ശുപാര്‍ശയും അനുമതിയും വ്യവസായ വകുപ്പ്‌  നല്‍കിയിട്ടില്ലെന്ന്‌ എളമരം കരീമും വ്യക്തമാക്കി. ഐ ടി വകുപ്പ്‌ അറിഞ്ഞിട്ടില്ല,  വ്യവസായവകുപ്പ്‌ ശ്രമിച്ചിട്ടില്ല, പിന്നെ ബ്ലൂസ്റ്റാറുകാര്‍ എവിടെ നിന്നു വന്നു?  ആരു കൊണ്ടുവന്നു? അതു ചോദിക്കാന്‍ പ്രതിപക്ഷത്ത്‌ ആരുമുണ്ടായിരുന്നില്ല.  ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷക്കാര്‍ നയപ്രഖ്യാപനത്തെ അതുല്യമെന്ന്‌ വാഴ്‌ത്തി.  പ്രതിപക്ഷം നയപ്രഖ്യാപനം തങ്ങളുടെ കാലത്തിന്റെ ആവര്‍ത്തനം മാത്രമാണെന്നാണ്‌  വാദിച്ചത്‌. ചുരുക്കത്തില്‍ നയപ്രഖ്യാപനത്തെ സംബന്ധിച്ച്‌ ആര്‍ക്കും  ആക്ഷേപമില്ലെന്ന്‌ സാരം. കഴിഞ്ഞ തവണ എതിര്‍ത്ത നയപ്രഖ്യാപനം അതേപടി  ആവര്‍ത്തിച്ചതിനാല്‍ നന്ദിപ്രമേയത്തെ എതിര്‍ക്കാതെ വയ്യെന്നായിരുന്നു കെ സി  വേണുഗോപാലിന്റെ പരിേദവനം. </font></p>
<p><font face="AnjaliOldLipi" size="3">ചര്‍ച്ചയുടെ രണ്ടാം ദിവസം എച്ച്‌ എം ടി വിഷയത്തിലെ  അടിയന്തരപ്രമേയം പ്രതീക്ഷിച്ചപോലെ തന്നെ നന്നായി പഠിച്ചു വച്ചിരുന്ന വി ഡി സതീശന്‍  മോശമില്ലാതെ അവതരിപ്പിക്കുകയും ചെയ്‌തു. രേഖകള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌  ആരും മറുപടി പറഞ്ഞില്ല. ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന്‌ പറഞ്ഞും ഹൈക്കോടതിയുടെ  പരിഗണനയിലായതിനാല്‍ എന്ന്‌ അര്‍ദ്ധോക്തിയില്‍ അവസാനിപ്പിച്ചും ഭരണപക്ഷം തടിതപ്പി.  മറുപടി പറഞ്ഞ കെ പി രാജേന്ദ്രന്‍ യു ഡി എഫ്‌ കാലത്തുണ്ടായ കൈയ്യേറ്റങ്ങള്‍  ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്‌ ദീര്‍ഘമായി സംസാരിച്ചു. രാജേന്ദ്രന്റെ  മൂന്നാര്‍ സംഘം ചുമച്ചുകിതച്ചു നാള്‍ കഴിക്കുന്നത്‌ നാട്ടുകാരറിയുന്നുണ്ടെന്ന  അപകര്‍ഷതാബോധമോ ലജ്ജയോ ഒന്നും അദ്ദേഹത്തെ അലട്ടിയില്ല. ചീഫ്‌ സെക്രട്ടറിയുടെ  റിപ്പോര്‍ട്ടിനെയോ എ ജിയുടെ റിപ്പോര്‍ട്ടിനെയോ കുറിച്ച്‌ ചില പരാമര്‍ശങ്ങള്‍ നടന്നു  എന്നല്ലാതെ ആരും ഗൗരവത്തോടെ ഉന്നയിച്ചുകണ്ടില്ല. കഴിഞ്ഞ കുറച്ചു ദിവസമായി  മാധ്യമങ്ങളില്‍ എച്ച്‌ എം ടിയുമായി ബന്ധപ്പെട്ടു വന്ന ആരോപണങ്ങള്‍ പ്രതിപക്ഷം  ഛര്‍ദ്ദിച്ചു. പുറത്ത്‌ ഭരണപക്ഷം നല്‍കിയ മറുപടികള്‍ ഭരണപക്ഷം ആവര്‍ത്തിച്ചു.  ഒടുവില്‍ പ്രതിപക്ഷ നേതാവിന്റെ പതിവു പ്രഖ്യാപനം: &#8220;&#8230;. പ്രതിഷേധിച്ച്‌ ഞങ്ങള്‍  ഇറങ്ങിപ്പോകുന്നു&#8230;&#8221; സന്തോഷത്തോടെ സ്‌പീക്കര്‍ അടുത്ത നടപടിക്രമത്തിലേക്കു  കടക്കുന്നു. </font></p>
<p><font face="AnjaliOldLipi" size="3">അടുത്തദിവസം ഒന്നില്‍ തൃപ്‌തിപ്പെടാതെ രണ്ടുവട്ടം പ്രതിപക്ഷം  ഇറങ്ങിപ്പോയി. ദില്ലിയില്‍ നിന്ന്‌ തിരിച്ചെത്തിയ മുഖ്യമന്ത്രിയും ഗോദയിലിറങ്ങിയ  ദിവസമായിരുന്നു അത്‌. കഞ്ചിക്കോട്‌ കെല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ടായിരുന്നു  പരമ്പരാഗത ഇറങ്ങിപ്പോക്ക്‌. എം പി ഡിസ്റ്റലറി പോലുള്ള `ചെറുകിടക്കാര്‍&#8217;ക്ക്‌  ഭൂമികൊടുത്തതില്‍ അപാകതയില്ലെന്ന്‌ മന്ത്രി വാദിച്ചെങ്കിലും മറുത്തൊന്നും പറയാതെ  ഇറങ്ങിപ്പോകാനാണ്‌ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്‌.</font></p>
<p><font face="AnjaliOldLipi" size="3"> നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ  ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തുമ്പോള്‍ പി സി ജോര്‍ജ്‌ അദ്ദേഹത്തെ  പ്രകോപിപ്പിക്കാന്‍ നോക്കിയതാണ്‌ രണ്ടാമത്തെ ഇറങ്ങിപ്പോക്കില്‍ കലാശിച്ചത്‌.  ഭൂമിയിടപാട്‌ സംബന്ധിച്ച സത്യവാങ്‌മൂലം സാധാരണനിലയില്‍ നല്‍കുക റവന്യൂവകുപ്പാണ്‌.  എച്ച്‌ എം ടി ഭൂമിയിടപാടില്‍ എന്തുകൊണ്ട്‌ വ്യവസായ വകുപ്പ്‌ നല്‍കി എന്നായിരുന്നു  ജോര്‍ജിന്റെ കുസൃതിച്ചോദ്യം. പ്രതിപക്ഷത്ത്‌ പൂര്‍ണ്ണമായി എത്തിയിട്ടുമില്ല,  ഭരണപക്ഷത്തു നിന്ന്‌ പൂര്‍ണ്ണമായി വിട്ടിട്ടുമില്ല എന്ന അവസ്ഥയില്‍ നില്‍ക്കുന്ന പി  സി ജോര്‍ജ്ജ്‌ ഇടിച്ചുകയറി ഷൈന്‍ ചെയ്യുന്നത്‌ ഉമ്മന്‍ചാണ്ടിക്കു സഹിച്ചില്ല.  ചാടിയെണീറ്റ അദ്ദേഹം മുഖ്യമന്ത്രിക്കു നേരെ ചോദ്യശരങ്ങളെയ്‌തു.<br />
എച്ച്‌ എം ടി  ഭൂമിയിടപാടില്‍ സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ  ലളിതമായ ആവശ്യം. ആഭ്യന്തരമന്ത്രിയും റവന്യൂ മന്ത്രിയും തലേദിവസം നല്‍കിയ  വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ലെന്നായി മുഖ്യമന്ത്രി. ചീഫ്‌ സെക്രട്ടറിയുടെ  റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നിലപാട്‌ എന്താണെന്നായി ഉമ്മന്‍ചാണ്ടി.  </font></p>
<p><font face="AnjaliOldLipi" size="3">&#8220;ഞങ്ങള്‍ കോടതിയെ ബഹുമാനിക്കുന്നില്ലെന്നാണല്ലോ പ്രതിപക്ഷത്തിന്റെ പരാതി.  എച്ച്‌ എം ടി വിഷയത്തില്‍ കോടതിയെ നല്ല നിലയില്‍ ബഹുമാനിച്ചുകൊണ്ടു മുന്നോട്ടു  പോകാനാണ്‌ തീരുമാന&#8221;മെന്ന്‌ വി എസ്‌ പറഞ്ഞതില്‍ എല്ലാമടങ്ങിയിരുന്നു. &#8220;കോടതി  ശരിയായ നിലപാട്‌ എടുക്കും. ഹൈക്കോടതിയില്‍ നിന്ന്‌ ശരിയായ നിലപാട്‌  ഉണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയില്‍ പോകും&#8221; എന്നും മുഖ്യമന്ത്രി  കൂട്ടിച്ചേര്‍ത്തു. ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണോ എ ജിയുടെ റിപ്പോര്‍ട്ടാണോ  ശരിയായ നിലപാടെന്ന്‌ അദ്ദേഹം പറഞ്ഞില്ല. എന്നാല്‍ പ്രതിപക്ഷം ആഗ്രഹിക്കുന്ന മറുപടി  തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കേണ്ടതില്ലെന്ന്‌ അദ്ദേഹം  സൂചിപ്പിച്ചു. എജി യുടെ റിപ്പോര്‍ട്ട്‌ നിയമാനുസൃതമാണോ, അത്‌ സര്‍ക്കാരിന്റെ  നിലപാട്‌ തന്നെയാണോ എന്ന്‌ ഉമ്മന്‍ചാണ്ടി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക്‌  ഉത്തരംമുട്ടി. സത്യം പറഞ്ഞാല്‍ പാര്‍ട്ടി വിരുദ്ധം, നുണ പറഞ്ഞാല്‍ ജനവിരുദ്ധം. മൗനം  തന്നെ ഭൂഷണം! ഇതോടെ മുഖ്യമന്ത്രി ഒളിച്ചോടിയേ എന്ന്‌ ആര്‍ത്തുവിളിച്ച്‌ പ്രതിപക്ഷം  സഭവിട്ടിറങ്ങി.</font></p>
<p><font face="AnjaliOldLipi" size="3"> എല്ലാം കണ്ടും രസിച്ചും എളമരം കരീമും കെ പി രാജേന്ദ്രനും.  ഭൂപരിഷ്‌കരണ നിയമം പരിഷ്‌കരിക്കുകയാണെങ്കില്‍ നടക്കട്ടെയെന്ന നിലപാടായിരുന്നു  ഭരണപ്രതിപക്ഷങ്ങള്‍ക്ക്‌. ആരും അതേക്കുറിച്ച്‌ ഗൗരവമായി ചര്‍ച്ച നടത്തിയില്ലെന്നതു  പോട്ടെ, ഇതിനു കാരണക്കാരനായ ടി ബാലകൃഷ്‌ണന്‍ ഐ എ എസിനെ അപലപിക്കാന്‍ പോലും  തയാറായില്ല. ഇതിനെയൊക്കെ എതിര്‍ക്കാതിരുന്നാല്‍ അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍  ഇതിന്റെയെല്ലാം വിളവ്‌ കൊയ്യാം എന്ന കണക്കുകൂട്ടലിലായിരിക്കാം യു ഡി  എഫ്‌.<br />
സച്ചാര്‍ &#8211; പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ടുകളാണ്‌ നന്ദിപ്രമേയത്തിനിടെ  കാര്യമായി ചര്‍ച്ച ചെയ്‌ത മറ്റൊരു വിഷയം. അതിന്റെ ന്യായാന്യായങ്ങളായിരുന്നില്ല  മറിച്ച്‌ ആരാണ്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ കൂടുതല്‍ സഹായം ചെയ്‌തതെന്നായിരുന്നു  തര്‍ക്കം. നേട്ടങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റേതാണെന്ന്‌ പ്രതിപക്ഷവും അല്ല പാലോളി  മുഹമ്മദ്‌കുട്ടിയുടെയാണെന്ന്‌ ഭരണപക്ഷവും വാദിച്ചു. </font></p>
<p><font face="AnjaliOldLipi" size="3">മുസ്ലീങ്ങളുടെ ബംഗാളിലെ  സ്ഥിതിയെക്കുറിച്ച്‌ മുസ്ലീംലീഗ്‌ എം എല്‍ എമാര്‍ കണ്ണീര്‍ വാര്‍ത്തു. മുന്‍  നയപ്രഖ്യാപനത്തിലെ വാഗ്‌ദാനങ്ങള്‍ ഒട്ടുമിക്കവയും പരിഗണിക്കപ്പെടുക പോലും  ചെയ്‌തിട്ടില്ലെന്ന സത്യം കെ എം മാണി ഉദാഹരണ സഹിതം പറഞ്ഞപ്പോള്‍ ഭരണപക്ഷം  നിശബ്‌ദരായി. എവിടെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി? എവിടെ മെഡിക്കല്‍ സര്‍വ്വകലാശാല?  തുടങ്ങി ഒന്നൊന്നായി ചോദിച്ച്‌ കത്തിക്കയറിയെങ്കിലും ഇടക്കുവെച്ച്‌ ഒഴുക്കു  നഷ്‌ടപ്പെട്ട്‌ അദ്ദേഹം വിഷയം മാറ്റി. </font></p>
<p><font face="AnjaliOldLipi" size="3">അതേസമയം ഒന്നുകില്‍ ധനമന്ത്രി,  അല്ലെങ്കില്‍ പാലോളി മുഹമ്മദ്‌കുട്ടി നിയമസഭയില്‍ അസത്യപ്രസ്‌താവന നടത്തിയത്‌  ആര്‍ക്കും ഒരു വിഷയവുമായില്ല. പദ്ധതി ചെലവുമായി ബന്ധപ്പെട്ട്‌ ധനകാര്യവകുപ്പില്‍  നിന്ന്‌ ചീഫ്‌ സെക്രട്ടറിക്ക്‌ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന്‌ തിരുവഞ്ചൂര്‍  രാധാകൃഷ്‌ണന്റ ചോദ്യത്തിന്‌ മറുപടിയായി ധനമന്ത്രി തോമസ്‌ ഐസക്ക്‌  വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫിബ്രവരി മാര്‍ച്ച്‌ മാസങ്ങളില്‍ ചെലവ്‌  നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ധനവകുപ്പില്‍ നിന്നുള്ള  നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌ എന്നും പാലോളി മുഹമ്മദ്‌കുട്ടിയും സഭയെ  അറിയിച്ചു. ജനുവരി അഞ്ചിന്‌ ചീഫ്‌ സെക്രട്ടറി ധനകാര്യവകുപ്പിനു വേണ്ടി  പുറത്തിറക്കിയ 2/08 ധന സര്‍ക്കുലറിന്റെ പകര്‍പ്പും മറുപടിക്കൊപ്പം പാലോളി  നല്‍കിയിരുന്നു. ഒരു വിഷയത്തില്‍ പരസ്‌പര വിരുദ്ധമായ മറുപടി രണ്ടു മന്ത്രിമാര്‍  പറഞ്ഞതില്‍ ആര്‍ക്കും വലിയ അപാകത കണ്ടെത്താനായില്ല. </font></p>
<p><font face="AnjaliOldLipi" size="3">വാളയാര്‍  മലബാര്‍സിമന്റ്‌സ്‌ സ്‌പിരിറ്റ്‌ കടത്തായിരുന്നു അടുത്ത ദിവസം പ്രതിപക്ഷത്തിന്‌  സഭവിട്ടിറങ്ങാന്‍ കിട്ടിയ വിഷയം. ഇടതു മന്ത്രിസഭയിലെ അംഗങ്ങള്‍ പ്രതിപക്ഷത്തിനു  നേരെ തൊടുക്കുന്ന അസ്‌ത്രങ്ങള്‍ ബൂമറാങ്ങുപോലെ തിരിച്ചടിക്കുന്ന രംഗത്തിന്‌ ഒട്ടേറെ  തവണ സഭ സാക്ഷ്യം വഹിച്ചു. മലബാര്‍ സിമന്റ്‌സ്‌ സ്‌പിരിറ്റ്‌ ചര്‍ച്ചയില്‍  കോണ്‍ഗ്രസുകാരും ലീഗുകാരും പോലും പറയാന്‍ മടിക്കുന്ന ആരോപണമാണ്‌ എളമരം കരീം  വിളമ്പിയത്‌. ചാക്കു രാധാകൃഷ്‌ണന്റെ ബിനാമികളാണത്രെ മലബാര്‍സിമന്റ്‌സിലെ  പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ചാക്കു രാധാകൃഷ്‌ണനും യു ഡി എഫും തമ്മില്‍  ബന്ധമുണ്ടെന്നു വരുത്താനുള്ള അവസരമൊന്നും ഉമ്മന്‍ചാണ്ടി നല്‍കിയില്ല. ഇടതുപക്ഷ  സര്‍ക്കാര്‍ അധികാരമേറ്റ ദിവസവും, സി പി എമ്മിന്റെ കോട്ടയം സമ്മേളനത്തിനും  ആശംസകളര്‍പ്പിച്ച്‌ ദേശാഭിമാനിയുടെ ഒന്നാംപുറത്ത്‌ വര്‍ണ്ണപരസ്യം നല്‍കിയ ചാക്ക്‌  രാധാകൃഷ്‌ണന്‍ ആരുടെ ആളാണെന്ന്‌ ഉമ്മന്‍ചാണ്ടി തിരിച്ചു ചോദിച്ചപ്പോള്‍ കരീം  പതറിപ്പോയി. </font></p>
<p><font face="AnjaliOldLipi" size="3">നന്ദിപ്രമേയ ചര്‍ച്ചക്കു ശേഷം ബജറ്റ്‌ അവതരണവും തുടര്‍ന്നുള്ള  ചര്‍ച്ചയും ബഷീര്‍ മയമായിരുന്നു. പാത്തുമ്മയുടെ ആടിനെ ഉദ്ധരിച്ചാണ്‌ ഐസക്ക്‌  ബജറ്റ്‌ പ്രസംഗം നടത്തിയത്‌. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ആനവാരി, പൊന്‍കുരിശ്‌,  എട്ടുകാലി മമ്മൂഞ്ഞ്‌ തുടങ്ങിയ ബഷീര്‍കഥാപാത്രങ്ങളാകെ വലിച്ചിഴക്കപ്പെട്ടു. ബജറ്റ്‌  അവതരിപ്പിക്കുന്ന ദിവസം ഇറങ്ങിപ്പോക്കിന്‌ അവധി നല്‍കാന്‍ ഉമ്മന്‍ചാണ്ടി സൗമനസ്യം  കാണിച്ചു.<br />
ബജറ്റ്‌ ചര്‍ച്ച പ്രതീക്ഷിച്ച പോലെ തന്നെ വിരസവും  ഉപരിപ്ലവവുമായിരുന്നു. വേണ്ടത്ര ഗൃഹപാഠമില്ലാതെയും ഐസക്കിനോടു വേണ്ടതിലധികം  മയത്തിലുമാണ്‌ തുടര്‍ദിവസങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ചയില്‍ പങ്കാളിയായത്‌. ഏറ്റവും  നല്ല നിലക്ക്‌ ചര്‍ച്ച നടത്തിയ കെ എം മാണിയും ആര്യാടന്‍ മുഹമ്മദും പ്രൊഫസറുടെ  സാമര്‍ത്ഥ്യം ഒടുവില്‍ അംഗീകരിച്ച്‌ പിന്‍വാങ്ങുകയായിരുന്നു. </font></p>
<p><font face="AnjaliOldLipi" size="3">കണ്ണൂര്‍  അക്രമത്തെക്കുറിച്ചായിരുന്നു പത്താം തിയതി അടിയന്തരപ്രമേയം. ഇറങ്ങിപ്പോവുക എന്ന  ചടങ്ങ്‌ അത്യാവശ്യം വ്യത്യാസപ്പെടുത്തി അന്ന്‌ സഭാമന്ദിരത്തിനു മുന്നില്‍  പ്രതിപക്ഷം സത്യാഗ്രഹം നടത്തി. കെ സുധാകരനും കോടിയേരിയും തമ്മിലുള്ള  വാക്‌യുദ്ധത്തിനാണ്‌ സഭ സാക്ഷ്യം വഹിച്ചത്‌. അനിയന്ത്രിതമായ ബഹളമായിരുന്നു  ചര്‍ച്ചയിലുടനീളവും. ഇ പി ജയരാജന്‍ ഇപ്പോഴും കഴുത്തില്‍ വെടിയുണ്ടയുമായിട്ടാണ്‌  ജീവിക്കുന്നതെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞപ്പോള്‍ ഭരണപക്ഷം ഒന്നടങ്കം കെ  സുധാകരനു നേരെ അര്‍ത്ഥഗര്‍ഭമായി വിരല്‍ചൂണ്ടിയത്‌ വലിയ ബഹളത്തിന്‌ ഇടവരുത്തി.  എന്നാല്‍ സഖാവ്‌ സെയ്‌താലിയെ കൊന്നവന്‍ ദേ ഇരിക്കുന്നു എന്നു ഭരണപക്ഷ  ബഞ്ചുകളിലേക്ക്‌ വിരല്‍ചൂണ്ടി പി സി വിഷ്‌ണുനാഥ്‌ തിരിച്ചടിച്ചപ്പോള്‍ ഭരണപക്ഷം  പതറിപ്പോയി. കണ്ണൂരില്‍ രക്തസാക്ഷികളുടെ എണ്ണത്തില്‍ സി പി എമ്മാണ്‌ മുന്നില്‍  എന്നു കേട്ടപ്പോള്‍ കൈയ്യടിക്കുന്ന പി ജയരാജനെയും നിയമസഭയ്‌ക്കു കാണേണ്ടി വന്നു.  </font></p>
<p><font face="AnjaliOldLipi" size="3">വാക്കൗട്ടുകള്‍ ഒരുദിവസംപോലും മുടങ്ങാതെ നടക്കുന്നുണ്ടായിരുന്നു. മൂന്നാര്‍  ദൗത്യം കോടതി വിധി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ഒരുദിവസം വാക്കൗട്ട്‌  നടത്തിയെങ്കിലും ദൗത്യം പുനരാരംഭിക്കണമെന്ന്‌ ആരും ആവശ്യപ്പെട്ടു കണ്ടില്ല. മറ്റൊരു  നാള്‍ വേനല്‍മഴയിലെ കൃഷിനാശത്തെക്കുറിച്ച്‌ പറഞ്ഞായിരുന്നു ഇറങ്ങിപ്പോക്ക്‌. ബേബി  ഫുഡ്‌ കമ്പനികള്‍ക്കെതിരായ നടപടി തടഞ്ഞുവെച്ചുവെന്ന ആരോപണവും വാക്കൗട്ടിന്‌  കാരണമായി. ഇതിനിടയില്‍ എ പി എല്‍-ബി പി എല്‍ തര്‍ക്കത്തെ തുടര്‍ന്ന്‌  ചോദ്യോത്തരവേള നിര്‍ത്തിവെക്കേണ്ടതായും വന്നു. പി കെ ശ്രീമതിക്കും തോമസ്‌  ഐസക്കിനുമെതിരെ വന്ന രണ്ട്‌ അഴിമതി ആരോപണങ്ങള്‍ വേണ്ടത്ര തെളിവുകളില്ലാതെ  ചീറ്റിപ്പോവുകയും അവതരിപ്പിച്ചവര്‍ നന്നായി വിയര്‍ക്കുകയും ചെയ്‌തു.  കൃഷിനാശത്തെച്ചൊല്ലി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, എം മുരളി, ജോസഫ്‌ എം പുതുശേരി, എം  ഉമ്മര്‍ തുടങ്ങിയവര്‍ നിരാഹരം കിടന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ: &#8220;രാവിലെ  ശരിക്ക്‌ ശാപ്പാടടിച്ച്‌ ഉച്ചവരെ നിരാഹാരം. അതാണ്‌ അവരുടെ പരിപാടി.&#8221;</font></p>
<p><font face="AnjaliOldLipi" size="3">എ കെ  ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്ന കാലഘട്ടങ്ങളില്‍ നിയമസഭയെ  പിടിച്ചുകുലുക്കാന്‍ ഒരു വി എസ്‌ അച്യുതാനന്ദനുണ്ടായിരുന്നു. വിഷയങ്ങള്‍ പഠിച്ച്‌,  ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാതെ സഭയെ പ്രകമ്പനം കൊള്ളിക്കാന്‍ അദ്ദേഹത്തിനായി.  ഭരണപക്ഷത്തിന്‌ ഓരോ സമ്മേളനങ്ങളും മുള്ളുമുരിക്കില്‍ കയറും പോലെ വിഷമകരമായിരുന്നു.  എന്നാല്‍ ഇപ്പോള്‍ എല്ലാം സ്വഛം സുന്ദരം. ഉമ്മന്‍ചാണ്ടി എന്നൊരു പ്രതിപക്ഷ  നേതാവുണ്ടെന്നു പോലും വിശ്വസിക്കാന്‍ പ്രയാസം. അടിയന്തരപ്രമേയം അവതരിപ്പിച്ചു  കഴിഞ്ഞാല്‍ മന്ത്രിയുടെ മറുപടിക്കു ശേഷം എന്തെങ്കിലും വിളിച്ചു പറയാനും മറുപടി  തൃപ്‌തിയായില്ലെന്ന്‌ കാണിച്ച്‌ ഇറങ്ങിപ്പോക്ക്‌ പ്രഖ്യാപിക്കാനും മാത്രമായി ഒരു  പ്രതിപക്ഷ നേതാവ്‌. </font></p>
<p><font face="AnjaliOldLipi" size="3">സഭയ്‌ക്കു പുറത്ത്‌ കോണ്‍ഗ്രസും ഘടകകക്ഷികള്‍ക്കും കഴിയുന്ന  സമരശേഷിയുടെ അളവ്‌ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട്‌ കേരളം വിലയിരുത്തിയിട്ടുണ്ട്‌.  ടെലിവിഷന്‍ ചാനലുകളിലൂടെ ജീവിക്കുന്ന പ്രസ്‌താവനാ ജീവികളായി പ്രതിപക്ഷ നേതാക്കള്‍  മാറി. പൊറുതി ജനങ്ങളില്‍ നിന്ന്‌ ഒരുപാടു ദൂരെ ചാനലുകളുടെ സ്റ്റുഡിയോകളിലായതിനാല്‍  പഴയപോലെ സമരത്തിനൊന്നും ആളെ കിട്ടുന്നില്ല. ജനകീയപ്രതിപക്ഷം.</font></p>
<p><font face="AnjaliOldLipi" size="3"><br />
ഗൗരവമായി വിഷയം  ഉന്നയിക്കാന്‍ ഒരാളും മെനക്കെട്ടില്ലെന്നത്‌ നിയമസഭയുടെ ദൗര്‍ഭാഗ്യമാണ്‌.  ബജറ്റിന്റെ ന്യൂനതകള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രതിപക്ഷം ദയനീയമായി  പരാജയപ്പെടുകയായിരുന്നു. കെ എം മാണിയും ആര്യാടന്‍ മുഹമ്മദും നല്ല ചര്‍ച്ചകള്‍ക്ക്‌  ശ്രമിച്ചെങ്കിലും ഐസക്കിനെ ആക്രമിക്കുന്നതില്‍ നിന്ന്‌ സ്വയം പിന്‍വാങ്ങുന്നതായി  തോന്നി. കുഞ്ഞാലിക്കുട്ടി, ഐസ്‌ക്രീം എന്നു കേട്ടാല്‍ മാത്രമാണ്‌ മുസ്ലീം ലീഗ്‌  നിരകളില്‍ ശബ്‌ദമുയരുക. ജോസഫ്‌ എം പുതുശേരിയെ പോലുള്ളവര്‍ വെറുതെ ബഹളം കൂട്ടി സഭയെ  മലീമസമാക്കുകയാണ്‌ പതിവ്‌. പി ജയരാജനും അതേ ഗണത്തില്‍ പെടും.കണ്ണൂര്‍, പിണറായി,  ലാവ്‌ലിന്‍ എന്നൊക്കെ കേട്ടാല്‍ കാര്യമെന്തായാലും ജയരാജന്‍ ഒച്ചവെക്കും. അതൊരു  ശീലം.</font></p>
<p><font face="AnjaliOldLipi" size="3">ഇറയത്തു നിന്നു പുറപ്പെടുകയും ചെയ്‌തു ഇല്ലത്തൊട്ടെത്തിയതുമില്ല എന്ന  മട്ടില്‍ കഴിയുന്ന പി സി ജോര്‍ജ്ജ്‌ സഭയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ ഇത്തവണയും  റിക്കാര്‍ഡിട്ടു. അദ്ദേഹം മാത്രമാണ്‌ മൂലമ്പള്ളിയിലെ കുടിയിറക്കിനിരയായ  മനുഷ്യജീവിതങ്ങളെക്കുറിച്ച്‌ സംസാരിച്ചത്‌. കെല്‍ടെക്ക്‌ ബ്രഹ്മോസിനു കൈമാറിയതിലെ  ദുരൂഹതയെ സംബന്ധിച്ച ജോര്‍ജ്ജിന്റെ പ്രസംഗം കോണ്‍ഗ്രസ്‌ അംഗീകരിക്കുന്നില്ലെന്ന്‌  ജി കാര്‍ത്തികേയന്‌ പറയേണ്ടി വന്നു. എങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍  അഭിമാനിക്കാന്‍ വകയുള്ളത്‌ കുട്ടനാട്ടിലെ ജനങ്ങള്‍ക്കാണ്‌. അവര്‍  തെരഞ്ഞെടുത്തുവിട്ട പ്രതിനിധി തോമസ്‌ ചാണ്ടി അത്രമേല്‍ വിശുദ്ധനത്രേ. കുട്ടനാട്ടിലെ  ജനങ്ങള്‍ വിളനാശത്തെത്തുടര്‍ന്ന്‌ പ്രതിസന്ധിയിലേക്ക്‌ വീഴുമ്പോള്‍, ഭരണപക്ഷവും  പ്രതിപക്ഷവും അതേക്കുറിച്ച്‌ ഗൗരവമായി ചര്‍ച്ചകള്‍ നടത്തുമ്പോള്‍, കര്‍ഷകര്‍ക്കു  വേണ്ടി ഗോഗ്വാ വിളികള്‍ മുഴക്കുമ്പോള്‍ തോമസ്‌ ചാണ്ടി ശ്രദ്ധക്ഷണിക്കലിനായി  എണീറ്റു. എല്ലാവരും കരുതിയത്‌ കുട്ടനാട്ടിലെ പാവപ്പെട്ട കര്‍ഷകന്റെ വേദനകള്‍ ഇതാ  അവരുടെ സാമാജികനിലൂടെ പുറത്തുവരാന്‍ പോകുന്നു.. </font></p>
<p><font face="AnjaliOldLipi" size="3">അദ്ദേഹം സംസാരിച്ചു തുടങ്ങി.  &#8220;സാര്‍ മാസത്തില്‍ മൂന്നു നാലു തവണ വിദേശത്തേക്കു യാത്രചെയ്യുന്ന ഒരാളാണു സാര്‍  ഞാന്‍.. നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഗേജ്‌ ഇറക്കാന്‍ അരമണിക്കൂര്‍ വേണ്ടി  വരുന്നു. എയര്‍ കണ്ടീഷന്‍ സൗകര്യം പ്രവര്‍ത്തിക്കുന്നില്ല&#8230;സാര്‍, യാത്രക്കാര്‍  ആകെ ബുദ്ധിമുട്ടിലാണ്‌.&#8221; കുട്ടനാട്ടുകാരേ നിങ്ങള്‍ക്കു സ്‌തുതിയായിരിക്കട്ടെ.  </font></p>
<p>(<font face="AnjaliOldLipi" size="3">ജനശക്തിക്കു വേണ്ടി എഴുതിയത്‌ </font>)</p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/samastham.wordpress.com/80/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/samastham.wordpress.com/80/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/samastham.wordpress.com/80/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/samastham.wordpress.com/80/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/samastham.wordpress.com/80/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/samastham.wordpress.com/80/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/samastham.wordpress.com/80/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/samastham.wordpress.com/80/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/samastham.wordpress.com/80/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/samastham.wordpress.com/80/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/samastham.wordpress.com/80/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/samastham.wordpress.com/80/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=samastham.wordpress.com&blog=2196858&post=80&subd=samastham&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://samastham.wordpress.com/2008/04/04/niyamasabha/feed/</wfw:commentRss>
		<slash:comments>1</slash:comments>
	
		<media:content url="http://1.gravatar.com/avatar/3e48047146e4ab63d70194fef3d87fe9?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
	</channel>
</rss>